
സൂറത്തിലെ റെയില്‍വേ സ്‌റ്റേഷൻ സ്‌ക്രീനില്‍ ‘ജയ്ശ്രീറാം’ സന്ദേശം; വിവാദം
റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഡിക്കേറ്റര്‍ സ്‌ക്രീനില്‍ ജയ്ശ്രീറാം പ്രദര്‍ശിക്കുന്നതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് കബീര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഡിക്കേറ്റര്‍ സ്‌ക്രീനില്‍ ജയ്ശ്രീറാം പ്രദര്‍ശിക്കുന്നതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് കബീര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
വിഷയത്തിൽ ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
ചിലർ പോസ്റ്റർ വലിച്ചു കീറി. തിയറ്ററിൽ പടം എത്തുന്നതിന് മുന്നെ പ്രിവ്യു ചെയ്തു. എല്ലാവിധ കൊനഷ്ട് വിദ്യകൾ പ്രയോഗിച്ചിട്ടും പുഴ
ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും സഹയാത്രികര്‍ക്ക് ഗുരുതര ബുദ്ധിമുട്ടുകളുണ്ടായിക്കിയെന്നും എയര്‍ലൈന്‍ വിശദമാക്കുന്നു.
ഡൽഹിയിൽ മോദിയും കേരളത്തിൽ മുണ്ടുടത്ത മോദിയും ആണ് എന്ന് പറയുന്നത് ഒരു തെറ്റുമില്ലാ എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുന്ന
ധാരാളം ട്വിസ്റ്റുകളുള്ള ചിത്രം ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമാണെന്നും കഥ നന്ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പറഞ്ഞു .
ഇവരെ പിടികൂടാൻ തമിഴ്‌നാട് ഡയറക്ടർ ജനറൽ ഓഫ് പോലീസ് സി ശൈലേന്ദ്ര ബാബുവിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സീതകുണ്ഡയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്.
ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചകർമ്മ വൈദ്യനായ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.