ഗുണ്ട ബന്ധം: മംഗലപുരം പൊലീസ് സ്റ്റേഷനിൽ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി
മംഗലപുരം പൊലീസ് സ്റ്റേഷനിൽ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി
മംഗലപുരം പൊലീസ് സ്റ്റേഷനിൽ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി
ഗുണ്ടാബന്ധത്തിൻറെ പേരിൽ തലസ്ഥാനത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്ഷന്
അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടറെ കസേര കൊണ്ടടിച്ചു.
സംസ്ഥാനത്തെ അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
വ്യാജ ബലാത്സംഗക്കേസിൽ 2 വർഷം ജയിലിൽ ഇട്ടു; 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവാവ് രംഗത്ത്
മുൻകരുതൽ നടപടിയായി പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും കൂടുതൽ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരിശോധനയിൽ ലഹരി ഉപയോഗിക്കുന്ന പാർട്ടികൾ നടത്തിയതായി കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഞങ്ങൾ ഒരു പ്രധാന മയക്കുമരുന്ന് കണ്ണികൾ കണ്ടെത്തി. 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് - അഞ്ച് പോലീസുകാർ, കടയുടമകൾ, ഒരു
ധാരാളം ബിജെപി നേതാക്കളും ഉപയോക്താക്കളും ഇത് പ്രതിഷേധാർഹവും അനാദരവുമാണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു.