മഅ്ദനി കേരളത്തിലെത്തി; സുരക്ഷയ്ക്കായി കര്‍ണാടക,കേരള പൊലീസ് സംഘവും
നേരത്തെ സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷ ചെലവിലേക്ക് വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തി
നേരത്തെ സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷ ചെലവിലേക്ക് വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തി
വിദ്യക്കെതിരെയുള്ള കേസിൽ മൊബൈൽ ടവർ ലൊക്കേഷൻ പോലും നോക്കാതെ പാർട്ടി നേതാക്കൾ പറഞ്ഞത് കൊണ്ട് പൊലീസ് പ്രതിയെ പിടികൂടാതെ നിന്നതാണ്
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തമിഴ്നാട് സ്വദേശി മഹാലിംഗത്തിനെ പാലാ സ്റ്റാന്റിന് സമീപത്ത് വാഹനം ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതോ
രക്തബന്ധമുള്ള കുട്ടിയായിരുന്നു ആ ഡോക്ടറെങ്കിൽ ഇവർ ഈ പറയണേ 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമോ എന്ന്
ഡോക്ടർമാരെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും കോടതി പരാമർശിച്ചു.
കൊലപാതക കേസില്‍ ജാമ്യം കിട്ടിയതിനാൽ ഒരാഴ്ച മുമ്പാണ് ദുജാന പുറത്തിറങ്ങിയത്. ഉടന്‍ കേസിലെ ദൃക്‌സാക്ഷിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു
ഇന്നലെ, വിഷയവുമായി ബന്ധപ്പെട്ട് പോലീസുകാർ മോശമായി പെരുമാറി, പിന്നാലെ മർദ്ദിച്ചു എന്നും അവർ വ്യക്തമാക്കി. അനുമതിയില്ലാതെയാണ് ധർണയെങ്കിൽ
ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു
ആയുർവേദ ചികിത്സ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്.
ധര്‍മ്മടം എസ്.എച്ച്.ഒ ലാത്തിയുമായി ഉറഞ്ഞുതുള്ളുന്നതിന്റെയും വൃദ്ധമാതാവിനെ അസഭ്യം വിളിക്കുന്നതിന്റെയും വിഡിയോ പുറത്ത് വന്നിട്ടുണ്ട്.