അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗിക്കുന്നതിനെതിരെ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇന്നലെ അതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു
അതിൽ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബിജെപിക്കാണ്. 152.2 കോടി രൂപയാണ് ബിജെപിയ്ക്ക് വ്യക്തിഗത ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന
നിലവിൽ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടക്കുകയാണ്. ഡൽഹിയിൽ മന്ത്രിമാരുടെ
പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാൻ പാർട്ടി ഒരു മദ്ധ്യസ്ഥനെ അയച്ചിരുന്നെന്നും കെ പി സി സി നേതൃത്വം ഇടപെട്ടിട്ടും അവർ വഴങ്ങി
ഇഡി ഓഫീസില്‍ എത്തിച്ച കെജ്രിവാളിന്റെ മെര്‍ഡിക്കല്‍ പരിശോധന ഉടന്‍ നടക്കും. കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ നിയമവിരുദ്ധ അറസ്റ്റിനെ ശക്തമായി അപലപിച്ച ബിആർഎസ് നേതാവ് കെടിആർ റാവു, "ഇഡിയും സിബിഐ
പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എ കെ ജി.
അദ്ദേഹത്തെ പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാരിനെതിരായ വികാരത്തിൽ നിന്ന്
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം എഐസിസി ആസ്ഥാനത്ത് പ്രത്യേക വാര്‍ത്താ
അതേസമയം ഇഡി നടപടിക്കെതിരെ ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് എഎപി