
മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കാന്‍ അവസരമില്ലാത്ത അവസ്ഥയാണ്; മാധ്യമ സ്വാതന്ത്രം ഭീഷണി നേരിടുന്നതായി വിഡി സതീശൻ
ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തുന്നതാണ് പുതിയ തന്ത്രമെന്നും അദ്ദേഹം ആരോപിച്ചു.
ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തുന്നതാണ് പുതിയ തന്ത്രമെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നത്തെ ലോകം മാധ്യമങ്ങളുടേത് മാത്രമല്ല. കുറച്ചുനാൾ തെറ്റിദ്ധരിപ്പിക്കാം, എല്ലാകാലത്തും കഴിയില്ല. കുറ്റകൃത്യം ആദ്യം റിപ്പോർട്ട് ചെയ്തെന്ന ക്രെഡിറ്റ് നേടാനുള്ള മത്സരമാണ്
സംസ്ഥാനങ്ങളുടെ മേൽ കേന്ദ്രം വലിയ തോതിൽ കടന്നു കയറ്റം നടത്തുന്നു. ഇത് രാജ്യത്തിന്റെ ശാപമായി നില നിൽക്കുകയാണ്.
കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയൻറെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്
കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ തന്റെ സിനിമ ഉൾപ്പെടുത്താത്തതിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച യുവ വനിതാ സംവിധായിക
1977 ല്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ വോട്ട് വാങ്ങി ജയിക്കാന്‍ അന്ന് ബിജെപിയുണ്ടോ?
1977ല്‍ പിണറായി വിജയന് ആദ്യമായി എംഎല്‍എയായത് ആര്‍എസ്എസ് പിന്തുണയോടെയാണെന്നും വിഡി സതീശന്
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ കുറേനാളുകളായി നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങൾ കേരളത്തിലെ ജനങ്ങളുടെ മുൻപിൽ മറനീക്കി പുറത്തുവരികയാണ്
ഈ കേസിൽ രണ്ടാം പ്രതിയാണ് പി സി ജോര്‍ജ്ജ്. സ്വപ്ന സുരേഷാണ് മറ്റൊരു പ്രതി. ഇരുവരും ചേർന്ന് സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍
എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ട്.