സിപിഎം പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു.സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു.സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ
ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്
തെരഞ്ഞെപ്പിൽ സിപിഎം ക്രോസ് വോട്ടിങ് നടത്തിയെന്ന ആരോപണവുമായി ജോസ് കെ മാണി. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷമാണ്
നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഭരണഘടനാപരമായി അങ്ങനെയൊരു പദവിയില്ലെന്ന സി.പി.എം
നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും യു ഡി എഫിലും മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ സജീവമാകുമ്പോൾ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നതും
പിണറായി വിജയന് പ്രതിപക്ഷ നേതാവ് ആകുന്നതില്‍ സിപിഐ ദേശീയ നേതൃത്വത്തിന് അതൃപ്തി. പിണറായി വിരുദ്ധ വികാരം തോല്‍വിക്ക് കാരണമായ പശ്ചാത്തലത്തില്‍
മുഖ്യമന്ത്രി ആരാകണമെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈ വിഷയത്തിൽ
തോൽവിയിൽ നിന്ന് പാഠം പഠിക്കാത്ത പക്ഷം സിപിഎം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി ടി.കെ. ഗോവിന്ദൻ.പാർട്ടി നേതൃത്വം സ്വന്തം തീരുമാനങ്ങൾ
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിലെ സംഘർഷത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്തതിന് എതിരെ
തിരുവനന്തപുരം വട്ടിയൂർക്കാവിലെ ബിജെപി-സിപിഐഎം സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ ഉൾപ്പടെ കേസെടുത്ത് പൊലീസ്. സംഘർഷവുമായി ബന്ധപ്പെട്ടു പൊലീസിനെ ആക്രമിച്ചതിനാണ് കേസ്. സ്വമേധയാ