ഭാരത് ജോഡോ യാത്രയിയുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചക്കിടെ വിവാദ പരാമർശവുമായി കത്തോലിക്കാ പുരോഹിതൻ ജോർജ്ജ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ചു കോണ്‍ഗ്രസ്
നെഹ്റു കുടുംബത്തെ താന്‍ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി ആ വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്യുകയുമായിരുന്നു
രാജീവ് ഗാന്ധി തനിക്ക് ഒരു സഹോദരനെ പോലെയും ഇന്ദിരാ ഗാന്ധി തന്റെ അമ്മയെ പോലെയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോബർട്ട് വാദ്ര യാത്രയിൽ ചേരുന്നത് വളരെ രസകരമാണ്, അഴിമതിക്കെതിരെ സംസാരിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുമോ
അടുത്ത 150 ദിവസം രാഹുൽ ഗാന്ധി കണ്ടെയ്നറിൽ തുടരും. ചില കണ്ടെയ്നറുകളിൽ സ്ലീപ്പിംഗ് ബെഡ്സ്, ടോയ്ലറ്റുകൾ, എസി എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
കോൺഗ്രസ് നടത്തുന്ന ഈ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെന്നും രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സോണിയ ഗാന്ധിയുടെ കുടുംബം നിർത്തിത്തുന്ന സ്ഥാനാർഥി ഉൾപ്പടെ ഒരു സ്ഥാനാർഥിക്കുവേണ്ടിയും വോട്ടുപിടിക്കാൻ കെ പി സി സി ഇറങ്ങില്ല എന്നും,
1947-ൽ അവിഭക്ത ഇന്ത്യയിൽ നിന്ന് വേർപ്പെട്ടുപോയ പാക്കിസ്ഥാനിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത
നേതാക്കളുടെ പിന്നാലെ കൂടുന്നവരെ സാമൂഹിക പശ്ചാത്തലവും പ്രവർത്തന മികവും നോക്കാതെ നേതൃസ്ഥാനങ്ങളിൽ അവരോധിച്ചത് കോൺഗ്രസിനെ ദുർബലപ്പെടുത്തി എന്ന് മുതിർന്ന കോൺഗ്രസ്