രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടത് പാക്കിസ്ഥാനിൽ: അസം മുഖ്യമന്ത്രി
1947-ൽ അവിഭക്ത ഇന്ത്യയിൽ നിന്ന് വേർപ്പെട്ടുപോയ പാക്കിസ്ഥാനിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത
1947-ൽ അവിഭക്ത ഇന്ത്യയിൽ നിന്ന് വേർപ്പെട്ടുപോയ പാക്കിസ്ഥാനിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത
നേതാക്കളുടെ പിന്നാലെ കൂടുന്നവരെ സാമൂഹിക പശ്ചാത്തലവും പ്രവർത്തന മികവും നോക്കാതെ നേതൃസ്ഥാനങ്ങളിൽ അവരോധിച്ചത് കോൺഗ്രസിനെ ദുർബലപ്പെടുത്തി എന്ന് മുതിർന്ന കോൺഗ്രസ്
കന്യാകുമാരി മുതൽ കാശ്മീർ വരെ 6 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ യാത്ര. ഇതിന്റെ ഭാഗമായി കോൺഗ്രസ് മുഖ്യമന്ത്രിമാരും
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നിർമ്മിക്കുമെന്നും പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹംപറഞ്ഞു.
കോൺഗ്രസിൽ നിന്നും രാജിവെച്ചശേഷം ഗുലാം നബി ആസാദിൻറെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് ജമ്മു കശ്മീരിൽ നടന്നത്.
രണ്ടു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ അശോക് ചവാൻ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതിന്
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും, രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഒരു വിഭാഗം
ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നല്കിയെന്നാണ് കൊല്ലം കേന്ദ്രീകരിച്ചുള്ള ഒരു സമൂഹമാധ്യമ കൂട്ടായ്മ പരാതി നല്കിയത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടക്കാനിരിക്കെ വോട്ടർ പട്ടിക പരസ്യപ്പെടുത്തില്ല എന്ന നിപാട് ആവർത്തിച്ചു പാർട്ടിയുടെ
പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്തെ ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ.