നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം; 2 വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക്

ഒരു എൻജിഒ (സന്നദ്ധ സംഘട) രൂപപ്പെടുത്തി, അതില്‍ വര്‍ഷങ്ങളായി യുവാക്കള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു നാല്‍പത്തിയേഴുകാരിയായ ഇവര്‍.

തനിക്കെതിരായ ഒരു കേസും പിൻവലിച്ചിട്ടില്ല; സമാജ് വാദി പാർട്ടിക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്‌

മുഖ്യമന്ത്രി ആദിത്യനാഥും ഉപമുഖ്യമന്ത്രി മൗര്യയും തങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ചതായി സമാജ്‌വാദി പാർട്ടി പലപ്പോഴും ആരോപിച്ചിരുന്നു.

നിക്ഷേപം 20 കോടിയിലേറെ രൂപയുടെ കള്ളപ്പണം; കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിനെക്കുറിച്ച് ഇഡിയ്ക്ക് മുന്നിൽ പരാതി

പരാതിയിന്മേൽ പ്രാഥമിക പരിശോധന നടത്തിയ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ കേസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടക്കുകയുള്ളൂ

കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരരുത്; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകരുത്: എംകെ സ്റ്റാലിൻ

ഈറോഡ്-ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തേക്കാൾ വലിയ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങൾക്ക് നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

ധര്‍ണ നടത്തിയാല്‍ 20,000 രൂപ പിഴ; വിദ്യാർത്ഥി സമരങ്ങൾക്ക് വിലക്കുമായി ജെഎൻയു

കൂട്ടം ചേര്‍ന്ന് പ്രവേശന കവാടം തടസപ്പെടുത്തുകയോ, തടങ്കലില്‍ വെക്കുകയോ, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാലോ 30000 രൂപയാണ് പിഴ

ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ല: മന്ത്രി മുഹമ്മദ് റിയാസ്

ഇവിടെ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.

നാഗാലാൻഡിൽ ബിജെപി സഖ്യം തുടർ ഭരണത്തിലേക്ക്; അക്കൗണ്ട് തുറക്കാതെ കോൺഗ്രസ്

നിലവിലെ വിവരങ്ങൾ പ്രകാരം ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻഡിപിപി മാറിയപ്പോൾ അക്കൗണ്ട് തുറക്കാതെ കോൺഗ്രസ് തുടരുന്നു .

ലോകത്തിലെ നാലിൽ ഒരാൾ 2035ഓടെ ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടും: ഓസ്‌ട്രേലിയൻ മന്ത്രി

പുതിയ വിദ്യാഭ്യാസ നയം മൂലം 2035-ഓടെ ലോകമെമ്പാടുമുള്ള നാലിൽ ഒരാൾ ഇന്ത്യയിലെ ഒരു സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടുമെന്ന് അർത്ഥമാക്കാം

സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കെ സുരേന്ദ്രൻ

സംസ്ഥാന നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല.

Page 666 of 922 1 658 659 660 661 662 663 664 665 666 667 668 669 670 671 672 673 674 922