ദുർവ്യാഖ്യാനം ചെയ്തു; പോസ്റ്റ് പിൻവലിക്കുന്നു: കെ ടി ജലീൽ
കാശ്മീരിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ് കെ ടി ജലീൽ പിൻവലിച്ചു. സിപിഎം നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി
കാശ്മീരിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ് കെ ടി ജലീൽ പിൻവലിച്ചു. സിപിഎം നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി
ജമ്മു കശ്മീർ സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകളെ തുടർന്നാണ് ഇവരെ പിരിച്ചുവിട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 311 (സി)
സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം അവലോകനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച റിപ്പോർട്ടിലെ വിമർശനങ്ങൾ ഏറ്റുപിടിച്ച് ചൂടുപിടിച്ച ചർച്ചയാണ്
സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ച അക്രമിയെ തിരിച്ചറിഞ്ഞു. ന്യൂജേഴ്സിയിൽ നിന്നുള്ള 24 കാരനായ ഹാദി മതർ ആണ് അക്രമി
വലിയ വിമർശനങ്ങൾക്കൊടുവിലാണ് ആർഎസ്എസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കി മാറ്റിയത്.
കാശ്മീരിലേയ്ക്ക് നടത്തിയ യാത്രയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പാക്ക് അധിനിവേശ കാഷ്മീരിനെ ആസാദ് കാഷ്മീര്‍ എന്നാണ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ അണികൾക്കു നിർദേശം നൽകി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര
സൽമാൻ റുഷ്ദിക്കു നേരെ ആക്രമണം. ന്യൂയോർക്കിൽ ഒരു സെമിനാറിനിടെയിൽ വെച്ചാണ് ഒരാൾ സൽമാൻ റുഷ്ദിയെ കുത്തി വീഴ്ത്തിയത്
രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുണ്ടെന്നും ഇതിനെ ചെറുക്കും എന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയടക്കം 21 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന നളിനി വധക്കേസിലെ മുഖ്യപ്രതിയായിരുന്നു