അനുയോജ്യമായ സമയത്ത് അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും: ശശി തരൂർ
ബി.ജെ.പിക്ക് ഇപ്പോള്‍ തങ്ങള്‍ ഹിന്ദു വിരുദ്ധരാണ്. പെട്ടെന്നാണ് തങ്ങള്‍ അവര്‍ക്ക് ഹിന്ദുവിരുദ്ധരായി മാറിയത്. 80 ശതമാനം ഇന്ത്യക്കാരും ഹിന്ദുക്കളാണ്.
ബി.ജെ.പിക്ക് ഇപ്പോള്‍ തങ്ങള്‍ ഹിന്ദു വിരുദ്ധരാണ്. പെട്ടെന്നാണ് തങ്ങള്‍ അവര്‍ക്ക് ഹിന്ദുവിരുദ്ധരായി മാറിയത്. 80 ശതമാനം ഇന്ത്യക്കാരും ഹിന്ദുക്കളാണ്.
അതേസമയം ,സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്മിബായിയെ പദ്മശ്രീ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കാർത്തിക
'സിയാവര്‍ രാമചന്ദ്ര കീ ജയ്' എന്ന അടിക്കുറിപ്പോടെയായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാമ ചിത്രം എംപി പങ്കുവെച്ചത്.
പത്തു വർഷം. സുന്ദരമായ ആത്മാവ് എന്നേക്കും ജീവിക്കുന്നു. ഓം ശാന്തി," തരൂർ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ എഴുതി.
കേരളത്തിലെ വോട്ടർമാർ വിദ്യാസമ്പന്നരായ വോട്ടർമാരാണെന്നും വിവിധ സമുദായങ്ങളുടെ ആശയങ്ങൾ അവർ മനസ്സിലാക്കുന്നുണ്ടെന്നും
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകുമെന്നും ശശി തരൂർ വ്യക്തമാക്കി. അല്ലാതെ ഈ അവസരത്തിൽ അല്ല പോകേണ്ട
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നാലാമത്തെ തവണ, അവസാനത്തെ തവണയായിരിക്കും എം.പി ആകുകയെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ സ്ഥിതിയില്‍
ഇപ്പോഴുള്ള ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട.യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് തൊഴിലില്ലായ്മയും ദുരിതവും പെരുകുന്നു. എന്നിട്ടും മോദിയും കൂട്ടരും പറയുന്നത് ഷൈനിംഗ് ഇന്ത്യയെന്നാണ്. മേക്ക് ഇന്‍ ഇന്ത്യ, ഷൈനിംഗ് ഇന്ത്യ
നേരത്തെ തിരുവനന്തപുരത്തെ പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. മുസ്ലീം ജമാഅത്തുകളുടെ സംഘടനയായ