ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കാന്‍ 2014ൽ ക്ഷണിച്ചിരുന്നു: ശശി തരൂർ
പാർലമെൻ്റിൽ ധൈര്യത്തോടെ ആര് ശബ്ദം ഉയർത്തും എന്നാണ് ജനങ്ങൾ നോക്കേണ്ടത്. എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കണം, എല്ലാ മത
പാർലമെൻ്റിൽ ധൈര്യത്തോടെ ആര് ശബ്ദം ഉയർത്തും എന്നാണ് ജനങ്ങൾ നോക്കേണ്ടത്. എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കണം, എല്ലാ മത
നങ്ങളുടെ ശബ്ദമായി പാര്‍ലമെന്റില്‍ മാറുമെന്നും തരൂര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്നും തരൂർ കൂട്ടി
ജനങ്ങൾക്ക് വാഗ്ദാനങ്ങൾ കൊടുക്കുന്നതല്ലാതെ പൂര്‍ത്തിയാക്കാന്‍ ബിജെപിയ്ക്കായില്ല. എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്. വിജയം ജനം തീരുമാനി
കോണ്‍ഗ്രസ് ഇതുവരെയും സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ മത്സരിക്കേണ്ടതില്ലെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. എന്ത് തന്നെയായാലും
ബി.ജെ.പിക്ക് ഇപ്പോള്‍ തങ്ങള്‍ ഹിന്ദു വിരുദ്ധരാണ്. പെട്ടെന്നാണ് തങ്ങള്‍ അവര്‍ക്ക് ഹിന്ദുവിരുദ്ധരായി മാറിയത്. 80 ശതമാനം ഇന്ത്യക്കാരും ഹിന്ദുക്കളാണ്.
അതേസമയം ,സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്മിബായിയെ പദ്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കാർത്തിക
'സിയാവര്‍ രാമചന്ദ്ര കീ ജയ്' എന്ന അടിക്കുറിപ്പോടെയായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാമ ചിത്രം എംപി പങ്കുവെച്ചത്.
പത്തു വർഷം. സുന്ദരമായ ആത്മാവ് എന്നേക്കും ജീവിക്കുന്നു. ഓം ശാന്തി," തരൂർ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ എഴുതി.
കേരളത്തിലെ വോട്ടർമാർ വിദ്യാസമ്പന്നരായ വോട്ടർമാരാണെന്നും വിവിധ സമുദായങ്ങളുടെ ആശയങ്ങൾ അവർ മനസ്സിലാക്കുന്നുണ്ടെന്നും
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകുമെന്നും ശശി തരൂർ വ്യക്തമാക്കി. അല്ലാതെ ഈ അവസരത്തിൽ അല്ല പോകേണ്ട