സുന്ദരമായ ആത്മാവ് എന്നേക്കും ജീവിക്കുന്നു, ഓം ശാന്തി; ഭാര്യയുടെ ചരമവാർഷികത്തിൽ ശശി തരൂർ
പത്തു വർഷം. സുന്ദരമായ ആത്മാവ് എന്നേക്കും ജീവിക്കുന്നു. ഓം ശാന്തി," തരൂർ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ എഴുതി.
പത്തു വർഷം. സുന്ദരമായ ആത്മാവ് എന്നേക്കും ജീവിക്കുന്നു. ഓം ശാന്തി," തരൂർ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ എഴുതി.
കേരളത്തിലെ വോട്ടർമാർ വിദ്യാസമ്പന്നരായ വോട്ടർമാരാണെന്നും വിവിധ സമുദായങ്ങളുടെ ആശയങ്ങൾ അവർ മനസ്സിലാക്കുന്നുണ്ടെന്നും
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകുമെന്നും ശശി തരൂർ വ്യക്തമാക്കി. അല്ലാതെ ഈ അവസരത്തിൽ അല്ല പോകേണ്ട
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നാലാമത്തെ തവണ, അവസാനത്തെ തവണയായിരിക്കും എം.പി ആകുകയെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ സ്ഥിതിയില്‍
ഇപ്പോഴുള്ള ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട.യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് തൊഴിലില്ലായ്മയും ദുരിതവും പെരുകുന്നു. എന്നിട്ടും മോദിയും കൂട്ടരും പറയുന്നത് ഷൈനിംഗ് ഇന്ത്യയെന്നാണ്. മേക്ക് ഇന്‍ ഇന്ത്യ, ഷൈനിംഗ് ഇന്ത്യ
നേരത്തെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. മുസ്ലീം ജമാഅത്തുകളുടെ സംഘടനയായ
സിങ്കപ്പൂരില്‍ ഒരു സംരംഭം ആരംഭിക്കാന്‍ മൂന്ന് ദിവസം മതിയാകുമ്പോള്‍ ഇന്ത്യയില്‍ അതിന് 120 ദിവസവും കേരളത്തില്‍ 200ല്‍ അധികം ദിവസവും
പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
നേരത്തെ തട്ടം വിവാദത്തില്‍ സിപിഎം നിലപാട് തിരിച്ചറിഞ്ഞാണ് താന്‍ ആദ്യമേ പ്രതികരിച്ചതെന്നും വിശ്വാസികളായ മുസ്ലിങ്ങളും സിപിഎമ്മും തമ്മിലുളള