
ഷാഫി പറമ്പില്‍ എംഎല്‍എയെ നവകേരള സദസ്സിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാന്‍
നവകേരള സദസ്സിന്റെ പ്രഭാതഭക്ഷണ യോഗത്തില്‍ മുന്‍ വനിത ലീഗ് നേതാവും പങ്കെടുത്തു. മണ്ണാര്‍ക്കാട് മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും,
നവകേരള സദസ്സിന്റെ പ്രഭാതഭക്ഷണ യോഗത്തില്‍ മുന്‍ വനിത ലീഗ് നേതാവും പങ്കെടുത്തു. മണ്ണാര്‍ക്കാട് മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും,
ആകെ 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ എഴുപത്തിരണ്ട് കളിവള്ളങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. അഞ്ച് ഹീറ്റ്സുകളിലായി അണിനിരക്കുന്നവയിൽ ആദ്യമെത്തുന്ന
മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള തുടങ്ങിയവരും മന്ത്രി സജി ചെറിയാനൊപ്പം ചര്‍ച്ചയില്‍
ഈ സിനിമയെ കേരള സമൂഹം ഒന്നാകെ ബഹിഷ്കരിക്കണം. നിയമ നടപടിക്കുള്ള സാധ്യതയും പരിശോധിക്കും. എല്ലാ മതസ്ഥരും ഒന്നിച്ച് ജീവിക്കുന്ന കേരളത്തെ
നേരത്തെ തന്നെ ബാധിച്ചിരുന്ന അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കൽ നടപടി സ്വാഭാവികമല്ല. മുൻപുണ്ടായിരുന്ന സാഹചര്യം ഇപ്പോൾ മാറിയോ എന്നത് പരിശോധിക്കുമെന്ന് ഗവർണർ വിശദീകരിച്ചു
അദ്ദേഹത്തിന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിൽ ലഭിച്ച നിയമോപദേശത്തിൽ ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം
പുതുവർഷ പുലരിയിൽ സംസ്ഥാന സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല.
നേരത്തെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.
സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടന ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാൽ മതിയോ