
ഗുസ്തിക്കാർക്ക് പിന്തുണ; മമത ബാനർജി തുടർച്ചയായ രണ്ടാം ദിവസവും കൊൽക്കത്തയിൽ തെരുവിലിറങ്ങി
മെഴുകുതിരി മാർച്ചിന് നേതൃത്വം നൽകിയ മമത ബാനർജി ഗുസ്തിക്കാരുടെ സമരത്തെ " ജീവിതം, നീതി, സ്വാതന്ത്ര്യം എന്നിവയ്ക്കായി ഒരു പോരാട്ടം"
മെഴുകുതിരി മാർച്ചിന് നേതൃത്വം നൽകിയ മമത ബാനർജി ഗുസ്തിക്കാരുടെ സമരത്തെ " ജീവിതം, നീതി, സ്വാതന്ത്ര്യം എന്നിവയ്ക്കായി ഒരു പോരാട്ടം"
ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാണ്. ഗുസ്തി താരങ്ങളുടെ പ്രതികരണത്തിനായി കാത്ത് നില്‍ക്കുകയാണ്.
ബാലരാമപുരത്തെ മതപഠനശാലയിൽ 17 കാരിയായ അസ്മിയയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബി ജെ പിയും എ ബി വിപിയും
സമരത്തെ ഞങ്ങൾ അന്താരാഷ്‌ട്ര പ്രതിഷേധമാക്കി മറ്റും. മറ്റുള്ള രാജ്യങ്ങളിലെ ഒളിമ്പ്യൻമാരെയും ഒളിമ്പിക് മെഡൽ ജേതാക്കളെയും ഞങ്ങൾ സമീപിക്കും
മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയും ബിജെപി സ്ഥാനാർത്ഥിയുമായ നാരായണ ഗൗഡയുടെ അനുയായികൾ വോട്ടർമാരെ സ്വാധീനിക്കാനായി
ഇന്നലെ, വിഷയവുമായി ബന്ധപ്പെട്ട് പോലീസുകാർ മോശമായി പെരുമാറി, പിന്നാലെ മർദ്ദിച്ചു എന്നും അവർ വ്യക്തമാക്കി. അനുമതിയില്ലാതെയാണ് ധർണയെങ്കിൽ
ദേശീയ ജലപാത പദ്ധതിയുടെ ഭാഗമായി 1963 ല്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയപ്പോള്‍ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളെ ഒഴിവാക്കിയിരുന്നു.
ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള ഭിന്നതയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഷഹീൻ ബാഗ് പോലെ സമരം മാറുമെന്നും ബ്രിജ് ഭൂഷൺ
ഇതോടൊപ്പം തന്നെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ വിവിധ ഇടത് സംഘടനകൾ ഇന്ന് പ്രതിഷേധിക്കും.