എസ്എൻഡിപി സംഘടനയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ .
സംസ്ഥാനത്തിൽ ഇടതുപക്ഷത്തിനേറ്റ വലിയ തോൽവി പരിശോധിക്കും. തൃശ്ശൂരിൽ ഒരുലക്ഷത്തോളം വോട്ട് കോൺഗ്രസിന് കുറഞ്ഞു. അത്രയും വോട്ട്
കേസുകളില്‍ അറസ്റ്റിലായതെല്ലാം യുഡിഎഫുകാരാണ്. ഒഞ്ചിയത്തെ യോഗത്തില്‍ ആര്‍എംപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും അവരുടെ
ജനാധിപത്യ ഇന്ത്യയിൽ ഓരോ പൗരനും നിഷ്‌പക്ഷമായി ചിന്തിച്ച് വോട്ട് ചെയ്യാൻ അവകാശമുണ്ട്. ഈ അവകാശം ഉൾപ്പെടെ സ്വതന്ത്രമായി
എല്ലാ തരത്തിലുമുള്ള ജനവിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു, അത് ഇന്ത്യയിൽ ഉടനീളം നടത്താൻ കഴിഞ്ഞു. കേരളത്തിൽ
രാഹുൽ ഗാന്ധി ഇന്ത്യയുടെ തെക്ക് വടക്ക് നടന്നിട്ട് കാര്യമില്ല. ആരെങ്കിലും എഴുതി കൊടുക്കുന്നത് പ്രസംഗിച്ചിട്ടും കാര്യമില്ല. എന്തെങ്കിലും
സിദ്ധാർത്ഥിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തില്‍ കാലതാമസം ഉണ്ടാകരുതായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു.
ഭരണം മാത്രമേ 5 കൊല്ലത്തിൽ മാറുന്നുള്ളൂ. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതിയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടാനില്ല. എക്സ് പോയ വൈ വരും അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്.