കർണാടക തെരഞ്ഞെടുപ്പ്: പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ ഓടിച്ചു
ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.
ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ട് മുസ്‌ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന 4 ശതമാനം
കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയതിൽ ഒരാളെ കോൺഗ്രസ് സംസ്ഥാനത്തെ സ്ഥാനാർഥിയാക്കിയെന്നും ബി ജെ പി തമിഴ്നാട് സംസ്ഥാന
ഭരണകക്ഷിയായ ബിജെപിയുടെ നേതാവ് ഓം പതക് ആണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇന്ന് രാത്രി ഏഴ് മണിക്ക് മുമ്പ്
അഴിമതിയും വര്‍ഗീയതയും കൊണ്ട് പൊറുതിമുട്ടിയ ജനം ഇപ്പോഴുള്ള ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിലെ
കർണാടകയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക്
കർണാടകയിൽ ബിജെപിക്ക് അജണ്ടയും കാഴ്ചപ്പാടും ഇല്ലാത്തതിനാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മോദി ഘടകം പ്രവർത്തിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു
അതിൽ ‘ഖാർഗെയെയും ഭാര്യയെയും മക്കളെയും’ തുടച്ചുനീക്കുമെന്ന് കന്നഡയിൽ പറയുന്നുണ്ട്. എന്നാൽ റാത്തോഡ് ഈ ആരോപണം നിഷേധിച്ചു.
വലിയ രാജ്യങ്ങൾ പോലും തങ്ങളുടെ പൗരന്മാരെ അവിടെ നിന്ന് ഒഴിപ്പിക്കാൻ വിസമ്മതിക്കുന്ന തരത്തിലാണ് സുഡാനിലെ ആഭ്യന്തരയുദ്ധത്തിന്റെ സാഹചര്യം
താന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ലെന്ന് ഡികെ ശിവകുമാറിനോട് പറയണമെന്നുണ്ടായിരുന്നു. അതിനാല്‍ ക്ഷേത്രങ്ങള്‍ പണിയുമെന്ന