120 സീറ്റ് നേടി കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ
120 സീറ്റ് നേടി കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം
120 സീറ്റ് നേടി കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം
കര്‍ണാടക ആര്‍ക്കൊപ്പം എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്
എക്‌സിറ്റ് പോൾ ഫലങ്ങളിൽ 20 സീറ്റുകളുടെ ചാഞ്ചാട്ടമുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, താൻ നൽകിയ എണ്ണം കൂടുകയേ ഉള്ളൂവെന്നും
മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയും ബിജെപി സ്ഥാനാർത്ഥിയുമായ നാരായണ ഗൗഡയുടെ അനുയായികൾ വോട്ടർമാരെ സ്വാധീനിക്കാനായി
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്.
സുവർണ ന്യൂസ്-ജൻ കി ബാത്ത് ബിജെപിക്ക് മുൻതൂക്കം നൽകി. 94 മുതൽ 117 വരെ സീറ്റുകൾ നേടി ഏറ്റവും വലിയ
ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ട് മുസ്‌ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന 4 ശതമാനം
കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയതിൽ ഒരാളെ കോൺഗ്രസ് സംസ്ഥാനത്തെ സ്ഥാനാർഥിയാക്കിയെന്നും ബി ജെ പി തമിഴ്നാട് സംസ്ഥാന
ഭരണകക്ഷിയായ ബിജെപിയുടെ നേതാവ് ഓം പതക് ആണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇന്ന് രാത്രി ഏഴ് മണിക്ക് മുമ്പ്