സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവർ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് "കർണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി" എന്ന് വിശേഷിപ്പിച്ച് പോസ്റ്റർ പതിച്ചിട്ടുണ്ട്
ബി ജെ പിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണം. ബിജെപിക്കെതിരെ നിൽക്കുന്ന എല്ലാവരെയും കൂട്ടി
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന കർണാടക തിരഞ്ഞെടുപ്പിലെ വിജയം പാർട്ടിയുടെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിന്തിരിഞ്ഞു നടക്കുമ്പോൾ ബിജെപിയുടെ പതാകകള്‍ നിറച്ച ചാക്കുകളുമായി
കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഈ വിജയത്തിന് കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ആശംസകൾ നേരുന്നു
പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തെ ഓർത്ത്
ഇപ്പോൾ കര്‍ണാടക തുടക്കം മാത്രമാണ് ഇത് മുന്നോട്ടുകൊണ്ടുപോയി ബഹുസ്വരതയിലും മതേതരത്തിലുമുള്ള സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ആന്റണി
അതേസമയം കർണാടകയിലെ ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി
കോൺഗ്രസ് പരാജയപ്പെട്ടാൽ അവർ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറ്. ഇനിയെങ്കിലും
ബജ്രംഗ്ബലിജിയെക്കാൾ എൽപിജി തിരഞ്ഞെടുത്തതിന്.” സിപിഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയും