ജനങ്ങളെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന പറഞ്ഞ സ്റ്റാലിന്‍ ബി ജെ പിയുടെ വിഭജന നീക്കം തമിഴ് ജനതയും കന്നഡിഗരും തള്ളിക്കളയണമെന്നും
ഹിന്ദു ശക്തിയെ ഉന്മൂലനം ചെയ്യണമെന്നാണ് പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിൻ്റെ പ്രഖ്യാപനം. ഭാരത് മാതാവിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെ സഖ്യം
ഒരിക്കൽ ഔദ്യോഗിക കൂടികാഴ്ചക്കിടെ പെൺകുട്ടിയോട് യെഡിയൂരപ്പ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ ഇതുവരെ യെഡിയൂരപ്പ
തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലേക്ക് ജെഡി(എസ്) സ്ഥാനാർത്ഥി ഡി കുപേന്ദ്ര റെഡ്ഡി ഉൾപ്പെടെ അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
പുതിയ നിയമ പ്രകാരം സ്കൂളുകളുടെയും കോളജുകളുടെയും നൂറു മീറ്റർ പരിധിയില്‍ സിഗരറ്റ് വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമ ലംഘകരിൽ നിന്ന് 1000
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. കോൺഗ്രസിൻ്റെ
കോണ്‍ഗ്രസ് പാർട്ടി ഹുബ്ലി -ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നേരത്തെ സീറ്റു നല്‍കിയിട്ടും തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഷെട്ടാര്‍ ഏറ്റുവാങ്ങിയിരുന്നു.
ഇക്കുറി കർണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വെച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര
കോൺഗ്രസിന്റെ 139-ാം സ്ഥാപക ദിന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, "ഭാരത് ജോഡോ യാത്ര പോലൊരു കാര്യം രാജ്യത്ത്
കന്നഡയെ രക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗിക കാര്യങ്ങളും കന്നഡയിൽ തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി