മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്
ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്. 131 സ്ഥാനത്തായിരുന്ന ഇന്ത്യ 2021ല്‍
ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്. 131 സ്ഥാനത്തായിരുന്ന ഇന്ത്യ 2021ല്‍
വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി.
ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘ് മുന്നോട്ട് വയ്ക്കുന്ന ആശയമാണ് 'അഖണ്ഡ് ഭാരത്'.
ബംഗ്ലാദേശിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം, തീവ്രവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ മുതലായയിലും ആശയ വിനിമയം നടന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെ നേരിടും. വൈകിട്ട് 7.30 മുതല്‍ നടക്കുന്ന രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ്
ഇന്ത്യയിൽ ഇനി ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രർക്കായാണ് .
ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ചീഫ് ജസ്റ്റിസായി ചുരുങ്ങിയ കാലയളവിൽ പരമാവധി ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത് കൂട്ടിച്ചേർത്തു.
തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ വലിയതോതിൽ നിക്ഷേപം നടത്താനുള്ള വാഗ്ദാനവും കത്തില്‍ നിത്യാനന്ദ പരാമര്‍ശിച്ചിട്ടുണ്ട്.
കിഴക്കൻ ലഡാക്കിൽ ചൈന നടത്തുന്ന ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു
ഡൽഹി ആസ്ഥാനമായുള്ള കമ്പനിയായ പ്യുവർ ഡ്രിങ്ക്‌സിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഹോം ഗ്രൗണ്ട് എയറേറ്റഡ് ബിവറേജ് ബ്രാൻഡ് ഏറ്റെടുത്തു.