ശബരിമല സ്വർണക്കൊള്ള: പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ കലുഷിതം
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഷേധവുമായി ബാനറുകളേന്തി പ്രതിപക്ഷം എത്തിയതോടെ ഇന്ന് നിയമസഭ വീണ്ടും കലുഷിതമായി. സഭ ആരംഭിച്ച ഉടൻ നടുത്തളത്തിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഷേധവുമായി ബാനറുകളേന്തി പ്രതിപക്ഷം എത്തിയതോടെ ഇന്ന് നിയമസഭ വീണ്ടും കലുഷിതമായി. സഭ ആരംഭിച്ച ഉടൻ നടുത്തളത്തിൽ
കെ സി വേണുഗോപാലിന്റെ 63 മത് ജന്മദിനവും രാഷ്ട്രീയ ജീവിതത്തിലെ അമ്പതാം വാർഷികവും രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കി. ജീവകാരുണ്യ
അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ചെലവിന്റെ അൻപത് ശതമാനം വഹിക്കാനും ഇതിനായി കിഫ്ബി വഴി 1900 കോടി രൂപ അനുവദിക്കാനും
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്ത പ്രവർത്തകർ. മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്. പ്രവർത്തകർ
സുരേഷ് ഗോപിയുടെ വിവാദമായ ‘മറ്റേ മോനെ’ പ്രയോഗത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അദ്ദേഹം ‘പൊന്നു മോനെ’ എന്നാണ്
സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ അപമാനിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പരിഹസിച്ചു. എയിംസ് ലഭിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനങ്ങൾക്കും,
കേരളത്തോട് വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന വലിയ അവഗണനയില്‍ നിയമസഭയില്‍ ആശങ്കയും ശക്തമായ പ്രതിഷേധവും അറിയിക്കുന്നതിന് ചട്ടം
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ് നമ്മുടെ രാജ്യത്തിന്റെ വ്യാപാര കരാര്‍ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്.എല്ലാം ട്രംപ് തീരുമാനിച്ചത് അനുസരിച്ച്
വൈറ്റില മേൽപ്പാലത്തിന്റെ നിർമാണം അശാസ്ത്രീയമാണെന്നും പാലം തല്ലിപ്പൊളിച്ച് നീക്കേണ്ട സാഹചര്യമുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ വെറും കോഴിയല്ല.