മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിലെ ജനങ്ങളെ പൂർണ്ണമായി കളിയാക്കുന്നതാണെന്ന കടുത്ത വിമർശനവുമായി കെ.സുരേന്ദ്രൻ. ബജറ്റ് കേവലം
അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. പദ്ധതികളും പ്രഖ്യാപനങ്ങളും ചെറിയ ബജറ്റില്‍ ഒതുങ്ങുന്നുവയായിരുന്നു. ക്ഷേമ പെന്‍ഷനെക്കുറിച്ച്
യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ സ്ത്രീകൾക്ക് വിവിധ പ്രഖ്യാപനങ്ങൾ. യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരൻ്റിയിലെ,
പിഎം ശ്രീ നടപ്പാക്കുന്നതിൽ സർക്കാർ വെട്ടിലായതോടെ ആക്രമണം കടുപ്പിച്ച് എൽഡിഎഫ്. കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിൽ എന്ന് പ്രതിപക്ഷ
കോട്ടയം മെഡിക്കൽ കോളേജിൽ എബോള സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലുള്ള യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി. അധികാരത്തിലെത്താൻ
കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കാൻ മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോൺഗ്രസ്-ബിജെപി ഡീലിൻ്റെ ഭാഗമാണ്
പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ ഭാഗമായ പണം സർക്കാർ കൈപ്പറ്റി എന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ
സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവിനെ തുടർന്ന് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്. കഴിഞ്ഞ ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ഫിനാന്‍സിന്റെ എല്ലാം