കേന്ദ്ര സർക്കാരിന്റെ നയങ്ങളാൽ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾ സ്വയംപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
തനിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ വി.ഡി. സതീശനെ പരിഹസിച്ച് വി. ശിവൻകുട്ടി. “വെറുതെ ഓന്തിനെ പറയരുത്…!!”എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ
സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സാമ്പത്തികമായി തകർന്നടിഞ്ഞ കേരളത്തെ വികസിത
പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജംഗ്ഷനിൽ നടുറോഡിൽ നിസ്കരിച്ച സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത
എൻഎസ്എസ് സഹോദര സമുദായമാണെന്നും ഐക്യനീക്കം തടഞ്ഞത് എൻഎസ്എസ് ഡയറക്ടർ ബോർഡിലെ രാഷ്ട്രീയക്കാരാണെന്നും വെള്ളാപ്പള്ളി നടേശൻ.സുകുമാരൻ നായർ നിഷ്കളങ്കനായ വ്യക്തിയാണെന്നും ഇന്നല്ലെങ്കിൽ
മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്. വി ജോയ്
മൂന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 18 ദിവസങ്ങൾക്ക് ശേഷമാണ്
എംപിമാർ മത്സരിക്കേണ്ടെന്നു പാർട്ടി തീരുമാനിച്ചാൽ അത് എല്ലാവർക്കും ബാധകമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. പാലക്കാട് മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നും ബിജെപി
കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഒരിക്കലും പറയാത്ത കാര്യങ്ങള്‍ കെ ടി ജലീല്‍ പ്രചരിപ്പിച്ചുവെന്ന്
കിറ്റെക്സ് ഗ്രൂപ്പിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് വന്നിരുന്നുവെന്ന് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബ് സമ്മതിച്ചു. എന്നാൽ കിറ്റെക്സിന്റെ