കേരളാ സ്റ്റോറിയെ വർഗീയതയുടെ പേരിൽ വിലയിരുത്താൻ കഴിയില്ല: കെസിബിസി
കേരള സ്റ്റോറി തിരക്കഥാ കൃത്തിന്റെയും സംവിധായകന്റെയും കലാസൃഷ്ടിയാണ്. അതിനെ കലയെന്ന രീതിയിൽ കാണുന്നതാകും നല്ലത്
കേരള സ്റ്റോറി തിരക്കഥാ കൃത്തിന്റെയും സംവിധായകന്റെയും കലാസൃഷ്ടിയാണ്. അതിനെ കലയെന്ന രീതിയിൽ കാണുന്നതാകും നല്ലത്
ഒരു കൊടും ക്രിമിനലിലെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിശോധനക്കെത്തിച്ചത് . 2012ൽ നിലവിൽ വന്ന ആശുപത്രി സംരക്ഷണ നിയമം എവിടെ
ഇവിടെ വിവാദമുണ്ടാക്കുന്നത് നിരോധിക്കപ്പെട്ട പി.എഫ്‌ഐയുടെ പ്രേതങ്ങളാണ്. കേരള സ്റ്റോറി എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ വ്യാഖ്യാനം.
അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍ പരിശോധിച്ചു. അപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായില്ല. ഡ്രസ് ചെയ്യാനും എക്‌സ് റേ എടുക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചു.
ഡോക്ടർമാരെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും കോടതി പരാമർശിച്ചു.
1979ലെ അസം പ്രക്ഷോഭത്തിന് ശേഷം ആദ്യമായി സംസ്ഥാനത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ വ്രണപ്പെടുത്തുന്ന ഒരു ബന്ദും പ്രക്ഷോഭവും നമ്മൾ കണ്ടിട്ടില്ല.
അതേസമയം, അപകടകാരണം വ്യക്തമല്ല. പുഴയിലെ ഓളത്തിന്റെ ശക്തിയില്‍ മുങ്ങിയതാകാം എന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, താനൂര്‍ ബോട്ട്
ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.
ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വൈകിട്ട് മണിയോടെ ബോട്ട് ഉടമ നാസറിനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ട് മുസ്‌ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന 4 ശതമാനം