കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന് ബെംഗളൂരു കോടതി
രാഹുൽ ഗാന്ധിയും ജയറാം രമേശും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച നിയമക്കുരുക്കിൽ പെട്ടിരുന്നു.
രാഹുൽ ഗാന്ധിയും ജയറാം രമേശും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച നിയമക്കുരുക്കിൽ പെട്ടിരുന്നു.
അതേസമയം, നിലവിൽ ഗുജറാത്തില്‍ ബിജെപിക്കെതിരെ ശക്തരായ എതിരാളികള്‍ തങ്ങളാണെന്ന്് പറഞ്ഞാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രചരണം.
പാര്‍ടി കേഡര്‍മാരായ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ ആര്‍എസ്‌എസ് കേഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.
മുൻകരുതലെന്ന നിലയിൽ സമീപത്തെ റോഡുകളെല്ലാം പോലീസ് സീൽ ചെയ്യുകയും കുറ്റവാളികളെ പിടികൂടാൻ റെയ്ഡ് നടത്തുകയും ചെയ്തു.
പാർട്ടി സാമ്പത്തിക സംവരണത്തിന് എതിരല്ല. എന്നാൽ സാമുദായിക സംവരണം അത് പോലെ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഷേധം അരങ്ങേറുന്നത്. സംഘടനയിലെ ആറ് മുസ്ലീം സ്ത്രീകളാണ് ഹിജാബ് കത്തിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയത്.
നവംബർ 14ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ നവംബർ 14നകം റിപ്പോർട്ട് നൽകാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.
യുവതിയെ തട്ടിക്കൊണ്ടുപോയശേഷം പ്രതികള്‍, ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന സമരം അവരുടെ സ്വാതന്ത്യമാണ് . പക്ഷെ ഈ സമരത്തിന്‍റെ പേരില്‍ കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയായ നടപടിയല്ല
സംസ്ഥാനത്തെ ഗവർണർ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ