കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ തയ്യാറാകരുത്: വിടി ബൽറാം

ഗവർണർ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ എല്ലാ മാധ്യമങ്ങളും വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കണമായിരുന്നു.

ഹിന്ദുത്വ അജണ്ടയുള്ള ഗവര്‍ണറുടെ നടപടി നിയമപരമായി ചോദ്യം ചെയ്യും: സീതാറാം യെച്ചൂരി

ഗവര്‍ണർ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ അജണ്ടയാണ്. ഇപ്പോഴുള്ള സുപ്രിംകോടതിയുടെ വിധി ഒരു കേസിലാണ്. അല്ലാതെ അത് എല്ലാ കേസിലും

സർക്കാർ അനാവശ്യ സമ്മർദ്ദം ചെലുത്തി; കണ്ണൂർ വി സിയുടെ കാര്യത്തിൽ തെറ്റുപറ്റി: ഗവർണർ

കണ്ണൂർ വി സിയുടെ നിയമനം സാധുവാകുമെന്ന് എ ജി തന്നോട് പറഞ്ഞു. ചോദിക്കാതെ തന്നെ എ.ജിയുടെ നിയമോപദേശം വിദ്യാഭ്യാസമന്ത്രി അയക്കുകയായിരുന്നു

ഇന്ത്യൻ അതിർത്തിയിലെ മൂന്ന് കമാൻഡ് ജനറൽമാർക്ക് ഉന്നത തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകി ഷി ജിൻപിംഗ്

വെസ്റ്റേൺ തിയറ്റർ കമാൻഡിൽ സൈന്യത്തെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മൂന്ന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ജനറൽമാർക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ ഒഴിവാക്കി ഗവർണറുടെ വാർത്താ സമ്മേളനം

താൻ മാധ്യമങ്ങളോട് സംസാരിക്കണമെങ്കിൽ ആദ്യം രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിച്ച് തീരുമാനിക്കാമെന്ന് രാവിലെ പറഞ്ഞിരുന്നു

ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നു; ഇന്ത്യ ഒരിക്കലും യുദ്ധത്തിനെ ആദ്യ ഓപ്ഷനായി പരിഗണിച്ചിട്ടില്ല: പ്രധാനമന്ത്രി

അതിർത്തികൾ സുരക്ഷിതവും സമ്പദ്‌വ്യവസ്ഥ ശക്തവും സമൂഹം ആത്മവിശ്വാസം നിറഞ്ഞതും ആയിരിക്കുമ്പോൾ മാത്രമേ ഒരു രാജ്യം സുരക്ഷിതമാകൂ

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ

ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് വി മുരളീധരന്‍

ദീപാവലി സമ്മാനമായി ഒരു ലക്ഷം രൂപയും സ്വര്‍ണവും വെള്ളിയും; കര്‍ണാടക ടൂറിസം മന്ത്രി വിവാദത്തിൽ

മണ്ഡലത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചര്‍ച്ചയായത്.

ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് ജലീൽ

സംസ്ഥാന ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. പക്ഷെ ഇപ്പോൾ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്.

Page 576 of 658 1 568 569 570 571 572 573 574 575 576 577 578 579 580 581 582 583 584 658