സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സമരത്തിന് പിന്തുണയുമായി
സൂപ്പർ ഹിറ്റായ തമിഴ് സിനിമ തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷ്, നിത്യ മേനോൻ, പ്രകാശ് രാജ് എന്നിവർ ഒരു സിനിമയ്ക്കായി വീണ്ടും
തിരുപ്പതി ലഡ്ഡു വിവാദത്തെച്ചൊല്ലി ചൊവ്വാഴ്ച നടൻ പ്രകാശ് രാജും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും തമ്മിൽ വാക്പോരുണ്ടായി. തൻ്റെ മതേതരത്വത്തെ
കേന്ദ്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി രാജാവാണ്, രാജാവിന് എതിര്‍
സാഹിത്യകാരനും സാഹിത്യകാരനായി ആരോപിക്കപ്പെടുന്നവരുമുണ്ട്, നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യാൻ ആരും വരില്ല. നിങ്ങള്‍ തന്നെ പോരാട്ടം
അതേസമയം, ചന്ദ്രനില്‍പ്പോയാലും അവിടെ ഒരു ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണ
ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് നേർക്കും പ്രകാശ് രാജ് വിമർശനമുന്നയിച്ചു. ഇത്തവണ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന്
കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിക്കുന്നതിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഢിപ്പിച്ചാലും കുഴപ്പമില്ല.