സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടുവരാത്ത പിണറായി സർക്കാർ എന്ത് വികസന നേട്ടമാണ് പ്രചരിപ്പിക്കുക: കെ സുരേന്ദ്രൻ
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ ഇത്തരമൊരു ധൂർത്ത് എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്ന് മനസിലാവുന്നില്ല.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ ഇത്തരമൊരു ധൂർത്ത് എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്ന് മനസിലാവുന്നില്ല.
കേരളാ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭീഷണിക്ക് മുമ്പില്‍ ദേശീയ ഏജന്‍സികള്‍ മുട്ടുമടക്കില്ല. നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന്
വൻകിട കുത്തകകളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സർക്കാരിനുള്ളത്. ഒരു ഭാഗത്ത് ജനങ്ങളെ കൊള്ളയടിക്കുമ്പോൾ മറുഭാഗത്ത് വൻകിടക്കാരെ
യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കാണ് കേസിലെ നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ.ബാലകൃഷ്ണ ഷെട്ടി,
പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
ജനങ്ങൾ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് മറ്റു രണ്ടു മുന്നണികള്‍ ഒളിച്ചോടിയതായും എന്‍ഡിഎ ശരിയായ ദിശയിലായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നാരായണഗുരുവിനെ കാവിയുടുപ്പിച്ചെന്ന് പറഞ്ഞുകൊണ്ട് അനാവശ്യ വിവാദമുണ്ടാക്കുകയാണ്. ഗുരുദേവനെ കേവലം സാമൂഹിക
കോൺഗ്രസ് മുക്ത ഭാരതമാണ് ദേശീയ തലത്തിൽ ബിജെപിയുടെ ലക്ഷ്യം. കേരളത്തിൽ സിപിഎമ്മിന്റെ അജണ്ട കോൺഗ്രസ് വിരുദ്ധമാണ്.
മാത്യു കുഴല്‍നാടന്‍ അത്ര വലിയ ഹരിശ്ചന്ദ്രന്‍ അല്ല. അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിലും സുരേന്ദ്രന്‍
മാസപ്പടിക്കാരുടെ സമ്മേളനമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്.ഭരണപക്ഷവും പ്രതിപക്ഷവും കൈക്കൂലി വാങ്ങുന്ന അവസ്ഥയാണ്. ബ്രഹ്മപുരം മാലിന്യ