കൊച്ചി: കേരള സര്‍വ്വകലാശാലയിലെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാത്ത നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി.
ദേശത്തിന്റെയോ നിറത്തിന്റെയോ പേരില്‍ വേര്‍തിരിവ് കാണിക്കില്ലെന്നും ചടങ്ങിൽ സംസാരിച്ച ഗവര്‍ണര്‍ പറഞ്ഞു.
പുറത്താക്കാതിരിക്കാൻ വിശദീകരണം ചോദിച്ചു കണ്ണൂർ വി സിക്ക് ചാൻസിലർ കൂടെയായ ഗവർണർ ആരിഫ് ആരിഫ് മുഹമ്മദ് ഖാൻ അയച്ച
അതോടൊപ്പം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാ പോയ കോടാലിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
. 15 ന് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന ബഹുജന കൂട്ടായ്മയില്‍ പതിനായിരങ്ങള്‍ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ കേരളത്തിനെതിരായ യുദ്ധ പ്രഖ്യാപനം രാജ്യസഭയിൽ, ബിജെപി വക ഒരു ന്യൂനപക്ഷ അംഗത്വവും അതിലൂടെ കേന്ദ്ര
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ.
ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്
അരാഷ്ട്രീയ നിലപാടുകളിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ചൊല്പടിക്ക് നിർത്താമെന്ന മോഹം അതിമോഹം മാത്രമാണ്.
മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവർണർ പറയുന്നത്. എന്നാൽ, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്, ഗവർണർക്കല്ല