കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് അധികാരമേൽക്കും
കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ 11
കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ 11
കഴിഞ്ഞ ദശാബ്ദങ്ങളിൽ ദലിത് സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി അഭിസംബോധന ചെയ്യുന്നതിൽ കോൺഗ്രസിന് സംഭവിച്ച വലിയ വീഴ്ചകൾ പരസ്യമായി സമ്മതിച്ച് പാർട്ടി
വിഡിഎസ് മന്ത്രിസഭയിൽ മന്ത്രിയായി ഉണ്ടാകും എന്ന് എല്ലാവരും പ്രതീക്ഷിച്ച വ്യക്തിയാണ് മാത്യു കുഴൽനാടൻ.എന്നാൽ മന്ത്രിസഭയിൽ അദ്ദേഹം ഉണ്ടായില്ല. പുതിയ മന്ത്രിസഭയിൽ
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിക്കാനെത്തും മുമ്പേ വീട്ടിൽ നിന്നിറങ്ങി രമേശ് ചെന്നിത്തല. ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയതിന് പിന്നാലെ ചെന്നിത്തലയെ
കേരളാ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തിയിൽ രമേശ് ചെന്നിത്തല.സീനിയോരിറ്റി പരിഗണിച്ചില്ലെന്നതു ഉൾപ്പെടെയുള്ള വിയോജിപ്പ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു. തന്നെ
ഒടുവില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി
പത്ത് ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ കേരള മുഖ്യമന്ത്രി ആരെന്ന് നാളെയറിയാം. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത്
കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പ്രഖ്യാപനം വൈകിയത് ആളുകൾക്ക് പ്രയാസമുണ്ടാക്കി. പ്രഖ്യാപനം
തെരഞ്ഞെടുപ്പ് വിധി വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി മുസ്ലീം ലീഗ്. എവിടെ ചെന്നാലും ആളുകള്‍ അതൃപ്തി അറിയിക്കുകയാണെന്നും
കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ക്ലൈമാക്സിലേക്കെത്തുമ്പോൾ കെ. സി. വേണുഗോപാൽ മുന്നിലെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ