ഇന്നും തീരുമാനമായില്ല; കേരള മുഖ്യമന്ത്രി ആരെന്ന് നാളെയറിയാം
പത്ത് ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ കേരള മുഖ്യമന്ത്രി ആരെന്ന് നാളെയറിയാം. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത്
പത്ത് ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ കേരള മുഖ്യമന്ത്രി ആരെന്ന് നാളെയറിയാം. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത്
കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പ്രഖ്യാപനം വൈകിയത് ആളുകൾക്ക് പ്രയാസമുണ്ടാക്കി. പ്രഖ്യാപനം
സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ മൊത്തവില്‍പ്പന നിയന്ത്രിക്കണമെന്ന നിര്‍ദേശവുമായി എണ്ണക്കമ്പനികള്‍. ഒരു ഉപയോക്താവിന് പരമാവധി 200 ലിറ്റര്‍വരെ ഡീസലും 5000 രൂപ
സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിക്കായുള്ള കണക്കെടുപ്പ് പൂർത്തിയാക്കി കെഎസ്ആർടിസി.യാത്രക്കാരിൽ 49 മുതൽ അൻപത്തിരണ്ട് ശതമാനം വരെ സ്ത്രീകൾ ആണെന്നാണ് ഏകദേശം കണക്ക്.
വനിതാ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. തിരഞ്ഞെടുപ്പ് ഫലം വന്നു ഇത്ര നാളായിട്ടും മുസ്്ലിം ലീഗിന്റെ വനിതാ എം.എല്‍.എ
സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. ഇന്ന് രാത്രിയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നെങ്കിലും നാളെയും നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നും
മലപ്പുറം ജില്ലയിലെ മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഫഹദ്, സിയാദ്,റഹീസ്,വഹാസ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു
ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്
കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ
തെരഞ്ഞെടുപ്പ് വിധി വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി മുസ്ലീം ലീഗ്. എവിടെ ചെന്നാലും ആളുകള്‍ അതൃപ്തി അറിയിക്കുകയാണെന്നും