കൊച്ചിൻ കാർണിവലിൽ കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് മോദിയുടെ മുഖസാദൃശ്യം; ആരോപണവുമായി ബിജെപി
ചര്‍ച്ചകള്‍ക്കൊടുവില്‍ പാപ്പാഞ്ഞിയുടെ മുഖച്ഛായ മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങിയത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ പാപ്പാഞ്ഞിയുടെ മുഖച്ഛായ മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങിയത്.
നിലമ്പൂരിലെ പ്രാക്തന ഗോത്രവിഭാഗങ്ങളിൽ പെട്ട 26 പേർക്കും അട്ടപ്പാടിയിൽ നിന്നുള്ള 45 പേർക്കും വയനാടിൽ നിന്നുള്ള 152 പേർക്കും ജോലി
വലിയ രീതിയിൽ ആള്‍ക്കൂട്ടം വെല്ലുവിളിയാകുന്ന സാഹചര്യം രാഹുലിനെ അറിയിച്ചെങ്കിലും അവഗണിച്ച് നീങ്ങുകയായിരുന്നു.
സംഘർഷം ഉണ്ടാകാൻ കാരണമായത് ആരൊക്കെ എന്നതിലും ഇവര്‍ക്കെതിരെ കാനോനിക നിയമപ്രകാരം എന്ത് നടപടിയെടുക്കണം എന്ന കാര്യത്തിലും അന്വേഷണ കമ്മീഷൻ
കഴിഞ്ഞ വർഷത്തിൽ കേന്ദ്രസർക്കാരിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചത്.
ഈ വർഷം ഉസ്ബക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത മരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിൽ നിർമ്മിച്ച മരുന്ന് കുടിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ആരോപണം.
ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന 250 ഓളം ടിവികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് . ഇന്ന് വൈകിട്ട് 3.45 ഓടെയാണ് സംഭവം
സെപ്തംബർ 7 ന് അഹമ്മദ്‌നഗർ ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട ഡിവിഷണൽ കമ്മീഷണർക്കും നിർദ്ദേശം നൽകിയതായി കെസർകർ പറഞ്ഞു.
2023 ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന്
ഭൂപേന്ദ്ര ലോധി, രാജേന്ദ്ര ലോധി, ഭാനു ലോധി എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് കര്‍ഷകന്റെ കുടുംബം രംഗത്തെത്തിയിരുന്നു.