ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോൾ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രചരണത്തില്‍ സജീവമാകുന്നു. പഞ്ചാബിലും ആന്ധ്രാപ്രദേശിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. പത്തു
ലോക്‌സഭയിലേക്കുള്ള 121 മണ്ഡലങ്ങളിൽ നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ ഒടുവിൽ വിവരം ലഭികുമ്പോൾ ഏറ്റവും കുറവ് പോളിങ് നടന്നത് ജമ്മുകശ്മീരിലും കൂടുതല്‍
അഞ്ചാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം അവസാനിച്ചു. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒഡിഷ, മണിപ്പൂര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ജമ്മു-കശ്മീര്‍,
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍. ഡി. എഫിന് മേല്‍കൈ ലഭിക്കുമെന്ന് സി. പി. ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തല്‍. മൊത്തം
ആലത്തൂരിലെ തൃക്കണ്ണൂർ പോളിംങ് ബൂത്തിൽ സംഘർഷം. നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ശ്രീനിവാസൻ, രാജു, അച്ചൻകുഞ്ഞ്, സൈജു എന്നിവർക്കാണ് വെട്ടേറ്റത്.
ഡൽഹിയിൽ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, ആംആദ്മി
വോട്ടു ചെയ്യാനെത്തിയ രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കടപ്ലാമറ്റം ഇട്ടിയപ്പാറ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ കുഴിവേലില്‍ പത്രോസും കാഞ്ഞങ്ങാട്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച പോളിങ്. അന്തിമ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടില്ലെങ്കിലും കേരളത്തില്‍ 74 ശതമാനത്തിലധികം പേര്‍ വോട്ട്
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടന്ന നാലു വടക്കു-കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ വോട്ടെടുപ്പിനോട് മികച്ച പ്രതികരണം. റെക്കോർഡ് പോളിംഗ് നടന്ന ഔട്ടര്‍ മണിപ്പൂരില്‍
സംസ്ഥാനത്ത് 2126 പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നളിനി നെറ്റോ അറിയിച്ചു. തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂർ