ആശങ്ക ഉയർത്തി തമിഴ്നാട്; പുതിയതായി 527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്നലെയായിരുന്നു തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നത്.
ഇന്നലെയായിരുന്നു തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നത്.
കേരളത്തില്‍ ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതില്‍ 95 പേരായിരുന്നു ചികിത്സയിലുള്ളത്.
ഇതുവരെ 32,217 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ഹോട്ടലുകൾ/ ഭക്ഷണശാലകൾ എന്നിവയ്ക്ക് പാർസൽ വിതരണത്തിനായി തുറക്കാം.
കോട്ടയം ജില്ലയില്‍ 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്.
ഈ വരുന്ന മെയ് നാലിന് രാജ്യത്ത് ലോക് ഡൗൺ അവസാനിക്കുമെന്നും അതിനുശേഷം ജൂൺ 30 വരെ വിദേശത്തേക്കുള്ള ഗമനാഗമനങ്ങൾ നിർത്തിവെക്കണമെന്നും
നിലവിൽ 117 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇതുവരെ രോഗ വിമുക്തരായവർ 3555 പേരാണ്.
നിലവിൽ കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.
കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്.
മുൻപ് കൊവിഡ് ബാധിച്ച് (ഏപ്രിൽ പതിനൊന്നിന്) മരിച്ച മഹ്റൂഫ് എന്നയാളുടെ അയൽക്കാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.