തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ മാരാകുന്നത് വരെ റിസോർട്ടിലേക്ക് ഒളിച്ചുകടത്തേണ്ട ഗതികേട് ഇടതുപക്ഷ എംഎൽഎമാർക്ക് ഉണ്ടാകില്ല.
ജാദവ് ലാല്‍ പോണ്‍ സൈറ്റില്‍ കയറി സ്‌ക്രോള്‍ ചെയ്യുന്നതും വീഡിയോ പ്ലേ ചെയ്യുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. എംഎല്‍എയുടെ പിന്നിലിരുന്ന വ്യക്തിയാണ്
ബിജെപി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഈ മാതൃകയിലുള്ള അക്രമങ്ങള്‍ കാണാറുണ്ട്. ഉത്തര്‍പ്രദേശില്‍ ഇത്തരം ആക്രമണങ്ങള്‍ സ്ഥിരമാണ്.
സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് എളമരം കരിം എംപി പറയുന്നു.
കേരളത്തിൽ കമ്യൂണിസ്റ്റ്- കോൺഗ്രസ് ഐക്യത്തിനുള്ള ഒരു സാധ്യതയുമില്ലെന്ന കാര്യം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വടക്കുകിഴക്കൻ ജനതയ്‌ക്കുള്ള നന്ദിയുടെ പ്രതീകാത്മക സിഗ്നലായി എല്ലാവരും മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റ് ഓണാക്കാനും അവയെ വീശാനും അദ്ദേഹം സദസിലുള്ളവരോട് ആവശ്യപ്പെട്ടു
2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ അത് ഈ വർഷം 33 ആയി
കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല
ഇവിടെ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.
ത്രിപുരയില്‍ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ പിന്നോട്ടുപോയ ബിജെപി വീണ്ടും നില മെച്ചപ്പെടുത്തി. നിലവില്‍ 30