
മമത ബാനർജിക്കെതിരെ ബംഗാൾ ഗവർണർ; മാനനഷ്ടക്കേസ് ഫയൽ ചെയ്തു
ബാനർജിയുടെ പരാമർശങ്ങളെ ബോസ് നേരത്തെ വിമർശിക്കുകയും തെറ്റായതും അപകീർത്തികരവുമായ മതിപ്പ് സൃഷ്ടിക്കരുതെന്ന് ജനപ്രതിനിധികളി
ബാനർജിയുടെ പരാമർശങ്ങളെ ബോസ് നേരത്തെ വിമർശിക്കുകയും തെറ്റായതും അപകീർത്തികരവുമായ മതിപ്പ് സൃഷ്ടിക്കരുതെന്ന് ജനപ്രതിനിധികളി
സത്യപ്രതിജ്ഞനടന്നതിന്റെ തലേദിവസം തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക
രാജ്ഭവനും സംസ്ഥാന സര്‍ക്കാരുമായി കത്തിടപാട് നടന്നിട്ടുണ്ടാകും എന്നാല്‍ അധികചെലവ് ആവശ്യപ്പെട്ട് താന്‍ കത്തയച്ചിട്ടില്ലെന്നും ഗവര്‍ണര്‍
നിലവിൽ നിയമപ്രകാരം പ്രതിവര്‍ഷം 32 ലക്ഷം രൂപയാണ് സര്‍ക്കാര്‍ രാജ്ഭവന് നല്‍കേണ്ടത്. ഈ തുക 2.60 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ്
ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് നിയമസഭ. സഭ പാസാക്കുന്ന ബില്ല് ഒപ്പിടാത്തത് ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് നിരക്കാത്തതാണ്. ജനാധിപത്യം
ഈ മാസം പതിമൂന്നിന് നിയമസഭാ പാസാക്കിയ ബിൽ ഒൻപതു ദിവസത്തിനു ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയ്ക്കായി
അതേസമയം, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ രാജ് ഭവൻ മാർച്ചിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു.
ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനല്‍കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു.
കെ സുരേന്ദ്രനുപുറമെ ബിജെപിയുടെ ദേശീയ നിർവാഹക സമിതിയംഗം പി കെ.കൃഷ്ണദാസും ഇന്ന് ഗവർണറെ സന്ദർശിച്ചിരുന്നു.