വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേലിൻ്റെ നരവേട്ട: ഒറ്റരാത്രി കൊണ്ട് കൊല്ലപ്പെട്ടത് 90 പേർ
ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നു. ഒറ്റരാത്രി കൊണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ
ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നു. ഒറ്റരാത്രി കൊണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ
ശാശ്വതമായ വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾക്കിടയിലും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ
അധിനിവേശ പ്രദേശങ്ങളുടെ നിയമപരമായ നില വ്യക്തമാക്കുന്നതിനാണ് ഹിയറിംഗുകൾ. വരും ദിവസങ്ങളിൽ ഡസൻ കണക്കിന് രാജ്യങ്ങൾ
സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പെടെയുള്ള സഹായമെത്തിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം വംശഹത്യാ
ഞങ്ങളുടെ അമേരിക്കൻ സുഹൃത്തുക്കളോട് ഞാൻ ഈ സത്യം വിശദീകരിച്ചു, ഇസ്രായേൽ രാഷ്ട്രത്തെ അപകടപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യത്തിലേക്ക്
ഗാസയിൽ, കുറഞ്ഞത് 23,968 പേർ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഉപരോധിച്ച ഹമാസ് ഭരിക്കുന്ന പ്രദേശത്തെ ആരോഗ്യ
ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിലൂടെ ഹമാസിന്റെ ഭൂരിപക്ഷം ബറ്റാലിയനുകളും തകര്‍ക്കാന്‍ സാധിച്ചുവെന്നുംഅദ്ദേഹം അവകാശപ്പെട്ടു.
2009 നും 2020 നും ഇടയിൽ തടസ്സമില്ലാതെ ഇസ്രായേൽ ഗവൺമെന്റിനെ നയിക്കുകയും 2022 ഡിസംബറിൽ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്ത നെതന്യാഹു,
ബുദ്ധിമുട്ടുള്ള സമയത്ത് ജൂതര്‍ക്കൊപ്പം നിന്നയാളാണ് താന്‍. അവർ അനുഭവിക്കുന്ന വേദനയും ഭയവും ഉള്‍ക്കൊണ്ടിട്ടുണ്ട്. ആരും പീഡനത്തിന് വിധേയരാകരുത്.
നേരത്തെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. മുസ്ലീം ജമാഅത്തുകളുടെ സംഘടനയായ