ലിവ്-ഇൻ ബന്ധങ്ങളെ പ്രാചീനകാലത്തെ ഗാന്ധർവ്വ വിവാഹത്തോടു ഉപമിക്കാമെന്നും, ഇത്തരം ബന്ധങ്ങളിൽ കഴിയുന്ന സ്ത്രീകൾക്ക് മതിയായ നിയമപരിരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും മദ്രാസ് ഹൈക്കോടതി
തമിഴ് നടൻ വിജയ്‌യുടെ അവസാന ചിത്രം ജനനായകന്റെ റിലീസ് നീളുമെന്ന് ഉറപ്പായി . ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് ഉടൻ
തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലയിൽ വേശ്യാലയം നടത്തുന്നതിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന ഒരു ഹരജിക്കാരൻ സമർപ്പിച്ച ഹർജിയിൽ ഞെട്ടൽ
താമര ഇന്ത്യയുടെ ദേശീയ പുഷ്പമായതിനാൽ അതിനെ ഒരു പാര്‍ട്ടി ചിഹ്നമായി അനുവദിക്കാനാവില്ലെന്നായിരുന്നു ഹർജിയിലെ വാദം. മാത്രമല്ല , താമര
പ്രസ്തുത വിഷയത്തിന്മേൽ ഉദയനിധിയെ അയോഗ്യനാക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു. പക്ഷെ മന്ത്രിയുടെ പരാമര്‍ശം വിദ്വേഷ പ്രചരണ
പരാമർശങ്ങൾ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന നിലയിൽ ട്വിറ്ററിൽ നിലനിർത്തി. മൈതാനപ്രസംഗത്തേക്കാൾ അപകടകരമാണ് സോഷ്യൽ മീഡിയ
തമിഴ്നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിൻ അടുത്തിടെ സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം .
ഈ രീതിയിൽ അക്രമങ്ങള്‍ ചിത്രങ്ങള്‍ നിസാരവല്‍ക്കരിക്കുന്നില്ലെന്നും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ ബോര്‍ഡ്
എല്ലാ ജിവി വര്‍ഗങ്ങളേയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും പണമില്ലെന്നു പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി
അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാട് നിയമമന്ത്രി സിജെയെ കത്തിലൂടെ അറിയിച്ചു.