ഉറപ്പുകളും വാഗ്ദാനങ്ങളും നല്‍കിയിട്ട് പാലിക്കാതിരുന്നാല്‍ അതിനെതിരേ ഉയരുന്ന ജനരോഷം ബിജെപി തിരിച്ചറിയുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കെ സുധാകരനൊപ്പം എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സർക്കാരിന്റെ ഭരണനേട്ടങ്ങൾ പറഞ്ഞും സാമുദായിക ഇടപെടൽ നടത്തിയും എൽഡിഎഫും ബിജെപിയും ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ
'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി' എന്ന ഉശിരന്‍ തിരുവാതിരപ്പാട്ടാണ് ലോകായുക്തയുടെ തിരുമുറ്റത്ത് അലയടിക്കുന്നത്.
റബറിന് 300 രൂപയാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവുമായി ബിജെപി നേതാക്കൾ ബിഷപ്പുമാരെ സന്ദർശിക്കുമെന്നാണ് താൻ കരുതിയത്.
കെ സുധാകരൻ്റെ കീഴിലെ സൈബർ സംഘമാണ് എ കെ ആൻ്റണിയെ ഇപ്പോൾ ആക്രമിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
കോടികൾ വിലയുള്ള കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ പലതും സിപിഎം നിയന്ത്രിത സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യുകയാണ്.
വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞ ആളെയാണ് ദേശീയ നേതൃത്വം കെപിസിസി പ്രസിഡന്റാക്കിയത്. നെഹ്റു ആർഎസ്എസുമായി
കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല.
പാർട്ടിക്കുള്ളിൽ മുതിർന്ന നേതാക്കൾ അച്ചടക്ക ലംഘനം നടത്തുന്നുവെന്നും ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നു മായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം