ലോകകപ്പിലെ ആദ്യ വലിയ അട്ടിമറി; അർജന്റീനക്കെതിരെ സൗദി അറേബ്യ നേടിയത് 2-1ന് ഞെട്ടിക്കുന്ന വിജയം
48 സ്ഥാനങ്ങൾ താഴെയുള്ള സൗദി അറേബ്യ ക്കെതിരെ തുടക്കത്തിൽ അർജന്റീനയ്ക്ക് ലയണൽ മെസ്സി ലീഡ് നൽകിയിരുന്നു.
48 സ്ഥാനങ്ങൾ താഴെയുള്ള സൗദി അറേബ്യ ക്കെതിരെ തുടക്കത്തിൽ അർജന്റീനയ്ക്ക് ലയണൽ മെസ്സി ലീഡ് നൽകിയിരുന്നു.
സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ മാത്രം അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്.
മെസ്സിക്ക് ഇപ്പോൾ 92 അന്താരാഷ്ട്ര ഗോളുകൾ ഉണ്ട്, പോർച്ചുഗലിന്റെ റൊണാൾഡോ 191 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളുമായി ഒന്നാം സ്ഥാനത്ത്
മികച്ച പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയുമായിരുന്നു പ്രതിരോധത്തില്‍.
ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍ അരങ്ങേറും. ഗ്രൂപ്പ് സിയില്‍ ഇന്ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം.
ഇറാൻ തങ്ങൾക്കെതിരായ രണ്ടാം ഗോൾ മനസ്സിലാക്കി നേരിടാൻ ശ്രമിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ റഹീം സ്റ്റെർലിംഗ് ഇറാനികളെ ഞെട്ടിച്ചുകൊണ്ട് ടീമിന്റെ മൂന്നാം ഗോളും
ആദ്യ പകുതിയിൽ 35-ാം മിനിറ്റിൽ ലൂക്ക് ഷായുടെ ക്രോസിൽ ജൂഡ് ബെല്ലിംഗ്ഹാം ഒരു തകർപ്പൻ ഹെഡറിലൂടെ ഇംഗ്ലണ്ടിന്റെ സ്‌കോറിംഗ് ആരംഭിച്ചു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍ട്ടി തടഞ്ഞിട്ട് ഇറാന്‍റെ ദേശീയ ഹീറോയായി മാറിയ അലിറെസ മറ്റൊരു റെക്കോര്‍ഡിന് ഉടമ കൂടെയാണ് .
ലയണൽ മെസ്സി,വിരാട് കോലി,നെയ്മർ,ലെബ്രോണ് എന്നിവരാണ് ഇൻസ്റ്റാഗ്രാമിൽ വളരെയധികം ആരാധകരുള്ള കായികതാരങ്ങളിൽ ചിലർ.
സാധാരണ ആരാധകർക്ക് മത്സരങ്ങളിൽ മദ്യം ലഭിക്കില്ല. സ്റ്റേഡിയങ്ങളിലെ ഹൈ-എൻഡ് ലക്ഷ്വറി സ്യൂട്ടുകളിലെ കാണികൾക്ക് മാത്രമേ മദ്യം എളുപ്പത്തിൽ ലഭിക്കൂ.