ഗ്രീഷ്മയുടെ ആത്മഹത്യാ നാടകം; രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ
പാറശാല ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ നിന്ന് അണുനാശിനി കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ
പാറശാല ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ നിന്ന് അണുനാശിനി കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ
ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കും.
അപകടസമയം നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു.
മുൻപും ഗ്രീഷ്മ മകന് വിഷം നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഷാരോണിന്റെ അമ്മ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
നിങ്ങൾ എപ്പോഴെങ്കിലും ഒരു കപ്പ് കാപ്പിയിലേക്ക് നോക്കിയിട്ടുണ്ടോ? മുകളിൽ നുരയുണ്ട്, ബിജെപി അങ്ങനെയാണ്, അതിനു താഴെ ആർഎസ്‌എസിന്റെ അഗാധ ഘടനയുണ്ട്
ഞാൻ ഓഫീസിലെത്തിയപ്പോള്‍ അവിടെ ഒരു പെട്ടിയുണ്ടായിരുന്നു. അതിലെ ഒരു കവറിലായിരുന്നു പണം. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇത് തിരികെ നല്‍കി
പെൺകുട്ടിയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിൽ ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊലചെയ്യാൻ കാരണം അന്ധവിശ്വാസം കൊണ്ടാണെന്നും മാതാവ്
ആംആദ്മിയില്‍ ചേരാന്‍ എടുത്ത തീരുമാനത്തില്‍ താന്‍ ഖേദിക്കുന്നുവെന്നും രാജ്യത്തെ ശക്തിപ്പെടുത്താന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും ശാസ്ത്രി
ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതിനാൽ കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് യുവതി