എ.കെ.ജി സെന്ററിനുനേരെ എറിഞ്ഞത് പടക്കം തന്നെ; അന്തിമ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട്
സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനുനേരെ എറിഞ്ഞത് വീര്യം കുറഞ്ഞ പടക്കം ആണ് എന്ന് അന്തിമ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട്
സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനുനേരെ എറിഞ്ഞത് വീര്യം കുറഞ്ഞ പടക്കം ആണ് എന്ന് അന്തിമ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട്
ആക്രമണം നടത്തിയത് സിപിമ്മുകാര് ആയതുകൊണ്ടാണ് പ്രതികളെ കണ്ടെത്താനാകാത്തതെന്നും, കേസ് എഴുതിതള്ളേണ്ടിവരുമെന്നു ചെന്നിത്തല പറഞ്ഞു.
എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിൽ ഇ പി ജയരാജനും. പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ്
ഒരു മാസം കഴിഞ്ഞിട്ടും എകെജി സെന്റർ ആക്രമണക്കേസിലെ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാലാണ് എന്ന് പ്രതിപക്ഷ നേതാവ് വി
കൈയകലത്ത് നിർണായക തെളിവുകളുണ്ടായിട്ടും പ്രതി എന്ന് സംശയിക്കുന്ന ആളുകളുടെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് വിട്ടു കളഞ്ഞു എന്നാണു പോലീസിനെതിരെ
ഇതുവരെയുള്ള അന്വേഷണത്തിൽ പ്രത്യേക പൊലീസ് സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞത് ആകെ രണ്ടു കാര്യങ്ങളാണ്. ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും, അക്രമി
രൂക്ഷ വിമർശനമാണ് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഉയർന്നത്
സി പി എമ്മിന്റെ കേരളത്തിലെ ആസ്ഥാനമായ എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞിട്ടു 24 ദിവസം ആയിട്ടും ഇത്
താനായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി എങ്കിൽ എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതികളെ ഉടനെ പിടികൂടുമായിരുന്നു എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ പിടിക്കാതെ പൊലീസ്. ആസൂത്രിതമായ ആക്രമണമെന്നു നേരിട്ടെത്തി പരിശോധിച്ച