വാളകം സംഭവം: അധ്യാപകനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയേക്കും

കൊട്ടാരക്കര: വാളകത്ത് അക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നു. അധ്യാപകന്റെ

അധ്യാപകനെ മര്‍ദിച്ച സംഭവം: അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി പത്മകുമാര്‍

കൊട്ടാരക്കര: വാളകം സ്‌കൂളിലെ അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി പത്മകുമാര്‍. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിന്

വി.എസ് തന്റെ കുടുംബത്തോട് പക തീര്‍ക്കുകയാണെന്ന് ഗണേഷ്‌കുമാര്‍

പാനൂര്‍: വി.എസ് അച്യുതാനന്ദന്‍ തന്റെ കുടുംബത്തോട് പക തീര്‍ക്കുകയാണെന്ന് മന്ത്രി ഗണേഷ്‌കുമാര്‍. തനിക്കെതിരായ വി.എസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കണ്ണൂര്‍ പാനൂരില്‍

അഗ്നി-11 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വര്‍: ആണവ വാഹകശേഷിയുള്ള അഗ്നി-11 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒറീസയിലെ വീലേഴ്‌സ് ദ്വീപിലുള്ള

എലിപ്പനി: കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി യുവതി അടക്കം രണ്ടു പേര്‍കൂടി മരിച്ചു. മലപ്പുറം

അധ്യാപകനെ ആക്രമിച്ചതിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്ജ്

കൊട്ടാരക്കര: വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മര്‍ദിച്ചവരെ കണെ്ടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ, എഐഎസ് എഫ് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് നടത്തിയ

ആര്‍. ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകനെ മര്‍ദ്ദിച്ചവശനാക്കിയ നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വിഎച്ച്എസിലെ അധ്യാപകനെ അരയ്ക്ക് താഴെ കീറിമുറിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്‌ടെത്തി. തലയ്ക്കും

ഡൽഹിയിൽ കെട്ടിടം തകർന്നു: മരിച്ചവരുടെ എണ്ണം ഏഴായി

ഡല്‍ഹി ദരിയാ ഗഞ്ചില്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു  മരണം. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടും. അപകടത്തില്‍ 35-ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍

അഫ്‌സല്‍ ഗുരുവിന് മാപ്പു നല്‍കണമെന്ന് പ്രമേയം: കാഷ്മീര്‍ നിയമസഭയില്‍ ബഹളം

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അഫ്‌സല്‍ ഗുരുവിന് മാപ്പു നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു-കാഷ്മീര്‍ നിയമസഭയില്‍ ബഹളത്തിനിടയാക്കി.