പ്രധാനമന്ത്രി മോദിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി; യുവാവിനെ പിടികൂടി യുപി പോലീസ്
ജില്ലയിലെ ഹർപൂർ ബുധത്തിലെ ദേവ്‌റാഡ് ഗ്രാമത്തിലേക്ക് വിളിച്ച മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പോലീസ് കണ്ടെത്തി, ഇത് തിങ്കളാഴ്ച രാവിലെ
ജില്ലയിലെ ഹർപൂർ ബുധത്തിലെ ദേവ്‌റാഡ് ഗ്രാമത്തിലേക്ക് വിളിച്ച മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പോലീസ് കണ്ടെത്തി, ഇത് തിങ്കളാഴ്ച രാവിലെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിന്തിരിഞ്ഞു നടക്കുമ്പോൾ ബിജെപിയുടെ പതാകകള്‍ നിറച്ച ചാക്കുകളുമായി
യോഗി ആദിത്യനാഥിനെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു പോസ്റ്റ് അമൻ രാജ ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു .
ടെക്നിക്കൽ ടീമിന്റെ സഹോയത്തോടെയാണ് ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയതെന്ന് നോയിഡ എസിപി രജനീഷ് വർമ
ഇക്കൂട്ടർ വിദേശത്തായിരിക്കുമ്പോൾ രാജ്യത്തെ വിമർശിക്കുന്നു, നാട്ടിൽ ആയിരിക്കുമ്പോൾ ഉത്തർപ്രദേശിനെ വിമർശിക്കുമെന്നും
മുഖ്യമന്ത്രി ആദിത്യനാഥും ഉപമുഖ്യമന്ത്രി മൗര്യയും തങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ചതായി സമാജ്‌വാദി പാർട്ടി പലപ്പോഴും ആരോപിച്ചിരുന്നു.
ആധ്യാത്മിക ലോകത്തിൽ പാകിസ്താൻ എന്നൊരു രാജ്യം യഥാർഥത്തിൽ ഇല്ല. അങ്ങിനെ ഇല്ലാത്തത് ഏറെക്കാലം അതിജീവിച്ചു എന്നതുതന്നെ ഭാഗ്യമാണ്
കലാകാരന്മാരെ ബഹുമാനിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്, എന്നാൽ സിനിമാ സംവിധായകരും ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ഉറപ്പാക്കണം
ചടങ്ങിൽ ക്ഷേത്രപരിസരത്ത് യോഗി ആദിത്യനാഥും കേന്ദ്ര ജലവൈദ്യുതി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ചേർന്ന് രുദ്രാക്ഷം നട്ടു.
ധാരാളം ബിജെപി നേതാക്കളും ഉപയോക്താക്കളും ഇത് പ്രതിഷേധാർഹവും അനാദരവുമാണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു.