കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം; മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു
ഒടുവില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി
ഒടുവില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി
ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് മുന്നിൽ കെ.സി.വേണുഗോപാലിനെതിരെ കടുത്ത വിമർശനവുമായി വി.ഡി.സതീശൻ.എഐസിസി സംഘടന ചുമതലയുള്ള ജന. സെക്രട്ടറി എന്ന
വി.ഡി. സതീശൻ മുഖ്യമന്ത്രി ആകാൻ വേണ്ടി ഗണപതി ഹോമം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. ആലുവ മണ്ഡലം വൈസ് പ്രസിഡന്റ്
യുഡിഎഫിൽ മുഖ്യമന്ത്രിപദത്തിനായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേരളത്തിലുടനീളം വി.ഡി. സതീശനെ അനുകൂലിച്ച് പ്രവർത്തകരുടെ പ്രകടനം. ‘നയിക്കാൻ അറിയാമെങ്കിൽ ഭരിക്കാനും അറിയാം’, ‘നിലപാടുകളുടെ
നാടകീയതകൾക്ക് ഒടുവിൽ മുഖ്യമന്ത്രി പദവി വി.ഡി. സതീശന് എന്ന് സൂചന. കെ.സി.വേണുഗോപാലിനോട് സ്വയം പിൻവാങ്ങുവാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ജനവികാരം
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിക്ക് എതിരെ സതീശൻ പക്ഷം.നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം കേൾക്കുമ്പോൾ ദീപ ദാസ് മുൻഷി
മുഖ്യമന്ത്രി ആരാകണമെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈ വിഷയത്തിൽ
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകുന്നതിനിടെ വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിനെ നയിച്ചവർ മുഖ്യമന്ത്രിയാകണമെന്നും, കെട്ടിയിറക്കുന്ന രീതി ശെരിയല്ലെന്നുമാണ്
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകടത്തില്‍പ്പെട്ടവരെല്ലാം ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികളാണെന്നും
ഗ്രൂപ്പുകള്‍ക്കതീതമായി ചിട്ടയൊപ്പിച്ചു നടത്തിയ പ്രചാരണത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വിജയത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കേ, മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടാക്കാന്‍