കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു; ആലോചിക്കണമെന്ന് വിഡി സതീശൻ
കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിലെ പാർലമെൻറിന് മുന്നിലാണ് സർക്കാരും സിപിഎമ്മും സമരം പ്രഖ്യാപിച്ചത്. ഭരണ-പ്രതിപക്ഷ സമരം കൂടുതൽ
കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിലെ പാർലമെൻറിന് മുന്നിലാണ് സർക്കാരും സിപിഎമ്മും സമരം പ്രഖ്യാപിച്ചത്. ഭരണ-പ്രതിപക്ഷ സമരം കൂടുതൽ
ഇതിനെ തുടർന്ന് സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം തെളിവുകൾ കോടതിയിൽ ഹാജരാക്കാമെന്ന് സതീശൻ അറിയിച്ചപ്പോൾ റിപ്പോർട്ട് ലഭിച്ചിട്ട്
ആരോഗ്യകിരണം പദ്ധതി നിര്‍ത്തിവെച്ചു. ആശുപത്രികളില്‍ മരുന്നുമില്ല. എല്‍ഡിഎഫിന്റെ പൊയ്മുഖം തുറന്ന് കാട്ടാനാണ് യുഡിഎഫിന്റെ ജന
സംഭവത്തിൽ ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ
സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടാക്കുന്ന ഒരു പരാമര്‍ശവും താന്‍ പറയില്ലെന്നും താനും കൂടി മറുപടി പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്
സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിന്റെ സൗകര്യം പോലും കണക്കിലെടുക്കാതെയാണ് രണ്ടേപേരെയും നായക
മന്ത്രി ശിവൻകുട്ടിയുടെ ഈ പോസ്റ്റിന് താഴെ നിരവധി വിമർശന കമൻ്റുകളും അനുകൂലിച്ചുകൊണ്ടുളള കമ്മന്റുകളും ഉണ്ട്. രാഹുൽ ഗാന്ധി പൊതു
പ്രതിപക്ഷ നേതാവിന് വലിയ പ്രയാസമാണ്. അത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാകും. അക്കാര്യം നാട്ടുകാർക്കും മനസിലാകുന്നുണ്ട്. ബിജെപിയെന്ന
കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്നായിരുന്നു വിഡി സതീശൻ നടത്തിയ പരാമര്‍ശം. മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ
നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന് ചോദിക്കുന്നത്. എന്നാൽ ഏത് കാര്യത്തിനാണ് ഞാൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് എനിക്ക്