പേർഷ്യൻ ഉൾക്കടലിൽ യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം
പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ രൂക്ഷമായ ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. യുഎസ്
പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ രൂക്ഷമായ ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. യുഎസ്
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഇറാൻ സായുധസേനാ മേധാവി മേജർ ജനറൽ അലി അബ്ദുള്ളഹി.
ഇറാനുമായി പെട്രോകെമിക്കൽ, പെട്രോളിയം വ്യാപാരങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. “ഓപ്പറേഷൻ
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, കരസേനാ ആക്രമണത്തിന് അമേരിക്കയും സഖ്യസേനകളും മുതിർന്നാൽ കുവൈറ്റിനും മേഖലയിലെ മറ്റ്
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടാൻ ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇറാൻ
അമേരിക്കയുമായി രഹസ്യ ചർച്ചകൾ നടത്തുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും തള്ളി ഇറാൻ. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്നതിനിടെ പുതിയ വിവാദത്തിന് വഴിവെച്ച് ഇറാനിൽ നിന്ന് ഒരു പാരിതോഷിക പ്രഖ്യാപനം പുറത്തുവന്നതായി
ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മുമ്പ് അമേരിക്ക അവരുടെ നയങ്ങളിലും നടപടികളിലും അടിസ്ഥാനപരമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇറാൻ രംഗത്ത്.
പശ്ചിമേഷ്യയിലെ നിർണായക സമുദ്രപാതയായ ഹോർമൂസ് കടലിടുക്ക് പുനഃതുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത ശക്തമാകുന്നതിനിടെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. രാജ്യത്തിനെതിരെ പുതിയ സൈനികമോ ആക്രമണാത്മകമോ ആയ നീക്കങ്ങൾ