ഹോർമുസ് ഉപരോധിക്കാൻ 15 യുദ്ധക്കപ്പൽ വിന്യസിച്ച് അമേരിക്ക
അമേരിക്കൻ-ഇറാൻ സമാധാന ചർച്ച ധാരണയാകാതെ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാഹചര്യം മുറുകുന്നു. ഇറാൻ-അമേരിക്ക വെടിനിർത്ത ധാരണ നിലനിൽക്കുന്നതിനിടയിലും
അമേരിക്കൻ-ഇറാൻ സമാധാന ചർച്ച ധാരണയാകാതെ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാഹചര്യം മുറുകുന്നു. ഇറാൻ-അമേരിക്ക വെടിനിർത്ത ധാരണ നിലനിൽക്കുന്നതിനിടയിലും
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കൂടുതൽ ചർച്ചകൾക്ക് അടിസ്ഥാനമായി അമേരിക്കയ്ക്ക് അംഗീകരിക്കേണ്ടി വന്നത് ഇറാന്റെ 10 ഇന പോയിന്റ് നിർദ്ദേശമാണ്. ഇതോടെയാണ്
ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ കഴിയുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചിലപ്പോൾ അത്
യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രൈസ് എന്ന് ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. 48 മണിക്കൂറിനുള്ളിൽ യുഎസുമായി കരാറിലെത്തുകയോ അല്ലെങ്കിൽ ഹോർമുസ് കടലിടുക്ക്
ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അമേരിക്കൻ ഭരണകൂടത്തിലും സൈനിക നേതൃത്വത്തിലും കടുത്ത ആഭ്യന്തര കലഹം. പ്രതിരോധ സെക്രട്ടറി പീറ്റ്
അമേരിക്കൻ ഫൈറ്റർ ജെറ്റ് വിമാനം യുഎസ്എഫ്- 35ഇയുടെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയൻ ന്യൂസ് ഏജൻസിയായ തസ്‌നിം. ദക്ഷിണ ഇറാനിൽ
മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ ഈ സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കാൻ ചൈന കരുക്കൾ നീക്കുന്നതായി
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ, ഇറാനിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കരസേനാ ആക്രമണത്തിന് അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെൻ്റഗൺ തയാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങൾ
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ, അടുത്തതായി ആക്രമിക്കാന്‍ പോകുന്നത് ക്യൂബയെയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി
അമേരിക്കയിലെ ടെക്സസ് തീരത്തുള്ള പോർട്ട് ആർതറിലെ വലേറോ ഓയിൽ റിഫൈനറിയിൽ ശക്തമായ സ്ഫോടനം സംഭവിച്ചു. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145