ചാൻസലറുടെ അധികാരങ്ങൾ ഗവർണർക്ക് ബോധ്യപ്പെട്ടിട്ടില്ല: മന്ത്രി പി രാജീവ്
നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ എല്ലാം ഇതിനെതിരെ സംഘടിക്കണമെന്നും എല്ലാ വിദ്യാർഥി സംഘടനകളും സമരത്തിൽ
നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ എല്ലാം ഇതിനെതിരെ സംഘടിക്കണമെന്നും എല്ലാ വിദ്യാർഥി സംഘടനകളും സമരത്തിൽ
അതേസമയം ജനാധിപത്യ കേരളത്തിന്റെ ക്ഷമചോദ്യം ചെയ്യരുതെന്ന് മന്ത്രി കെ രാജന്‍ ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചു. മനപ്പൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍
കഴിഞ്ഞ രണ്ട് വർഷമായി സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം എത്തുന്നില്ലെങ്കിലും ഇടതുപക്ഷ സർക്കാർ പെൻഷൻ
ക്യാമറയുടെ ഡേറ്റാ സുരക്ഷ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവയിലൊഴികെ മറ്റെല്ലാ
മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്.
പൊതുബോധത്തിലേക്ക് വരുക പി എസ് സി വഴി നിയമനം നടത്താത്ത, ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന മാധ്യമനിർമ്മിത പൊതുബോധമാകും
കേരളാ കലാമണ്ഡലത്തിന്റെ ചാൻസലറായി മല്ലികാ സാരഭായിയെ പോലെ ഉന്നതയായ മറ്റൊരു വ്യക്തിയെ കണ്ടെത്താൻ കഴിയില്ല.
സമരം നടക്കുന്ന പ്രദേശത്തെ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
ചാന്‍സലറുടെ അധികാരത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ല. മാധ്യമങ്ങളിലൂടെയല്ല മന്ത്രിയും ഗവർണറും സംസാരിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു
ഗവർണർ സ്വീകരിച്ച നടപടി കോടതിയിൽ പരിശോധിക്കപ്പെടുമെന്നായിരുന്നു താൻ പറഞ്ഞതെന്നും ഗവർണറുടെ നടപടി സർക്കാർ പരിശോധിക്കും എന്നല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.