
ഒഡീഷ ട്രെയിൻ ദുരന്തം; മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും തിരിച്ചറിയപ്പെടാതെ 28 മൃതദേഹങ്ങൾ
കേസ് ഏറ്റെടുത്തതിനാൽ ഉന്നത അധികാരികളുടെ നിർദ്ദേശം ലഭിച്ച ശേഷം മൃതദേഹങ്ങൾ സിബിഐക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
കേസ് ഏറ്റെടുത്തതിനാൽ ഉന്നത അധികാരികളുടെ നിർദ്ദേശം ലഭിച്ച ശേഷം മൃതദേഹങ്ങൾ സിബിഐക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
കുമാര്‍ഘട്ട്: ഒഡീഷയില്‍ രഥയാത്രക്കിടെ ഷോക്കേറ്റ് 6 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 15 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. കുമാര്‍ഘട്ടില്‍ രഥം വലിക്കുന്നതിനിടെ വൈദ്യുതി
പശ്ചിമ ബംഗാളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലെ ജോലികളിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചാണ് സിബിഐ സംസ്ഥാനത്ത് പരിശോധന നടത്തുന്നത്.
ഇത്രയും മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എനിക്കറിയാവുന്നിടത്തോളം 120 മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ കിടക്കുന്നു
സാധാരണക്കാർക്കുള്ള റെയിൽവേ സേവനങ്ങളിൽ ആശങ്കയുള്ള കേന്ദ്രസർക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. റെയിൽവേ മേഖലയ്ക്ക് പ്രത്യേക ബജറ്റ് ഇല്ല
രാജ്യത്തും വിദേശങ്ങളിലും തുറമുഖങ്ങൾ മുതൽ ഊർജം, ചരക്ക്, വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിവയിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു കൂട്ടായ്മയുടെ
ഞങ്ങളുടെ സംവിധാനങ്ങൾ വളരെ സുരക്ഷിതമാണെന്നും കാര്യമായ അപകടമൊന്നും സംഭവിക്കില്ലെന്നും റെയിൽവേ മന്ത്രി ആവർത്തിച്ച് പറയുമ്പോഴും
രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും
ദുരന്തസ്ഥലം ഒരു ശക്തമായ ചുഴലിക്കാറ്റ് കോച്ചുകളെ കളിപ്പാട്ടങ്ങൾ പോലെ പരസ്പരം എറിഞ്ഞതുപോലെ തോന്നി. നിലത്തോട് അടുത്ത്, രക്തം പുരണ്ട
ദേശീയ തലസ്ഥാനത്ത് ഒഡീഷ ട്രെയിൻ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.